Webdunia - Bharat's app for daily news and videos

Install App

ആരോഗ്യവകുപ്പ് വേണ്ടെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു, വേറെ വകുപ്പ് ആവശ്യപ്പെട്ടു; കരുത്തേകിയത് കോടിയേരി

Webdunia
ബുധന്‍, 19 മെയ് 2021 (12:20 IST)
രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെ.കെ.ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ നയം വ്യക്തമാക്കി പാര്‍ട്ടി. സിപിഎമ്മിന്റെ നയവും നിലപാടുമാണ് ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിലെന്നും പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമില്ലെന്നും ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ വ്യക്തമാക്കി. 
 
2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായി സ്ഥാനമേറ്റു. ആദ്യമായാണ് ശൈലജ മന്ത്രിയായത്. അന്ന് ആരോഗ്യവകുപ്പ് വേണ്ട എന്നായിരുന്നു ശൈലജയുടെ നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ കണ്ട് തനിക്ക് ആരോഗ്യവകുപ്പ് വേണ്ട എന്ന് ശൈലജ പറഞ്ഞു. ഭരണപരിചയം ഇല്ലെന്നും പ്രശ്‌നങ്ങളുള്ള ആരോഗ്യവകുപ്പിന് പകരം മറ്റേതെങ്കിലും ചെറിയ വകുപ്പ് മതിയെന്നും ശൈലജ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, കോടിയേരി സമ്മതിച്ചില്ല. കോടിയേരി കരുത്ത് പകര്‍ന്നു. അങ്ങനെയാണ് ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

റോഡ് പരിപാലനത്തില്‍ വീഴ്ച: മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അതിര്‍ത്തി നിര്‍ണ്ണയത്തിനായി പ്രത്യേക സമിതി: ഇന്ത്യ ചൈന ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്

അമേരിക്ക വാതിലടച്ചാൽ എന്തിന് ഭയക്കണം, ഇങ്ങോട്ട് വരു, വിപണി തുറന്ന് നൽകാമെന്ന് റഷ്യ

അടുത്ത ലേഖനം
Show comments