Webdunia - Bharat's app for daily news and videos

Install App

കൃഷിയിടത്തിലെ വൈദ്യുതിവേലിയില്‍ തട്ടി യുവാവ് മരണപ്പെട്ട സംഭവം: പ്രതികളായ സ്ഥലമുടമയും കെഎസ്ഇബിയും ചേര്‍ന്ന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

സിആര്‍ രവിചന്ദ്രന്‍
ശനി, 7 മെയ് 2022 (13:43 IST)
കൃഷിയിടത്തിലെ വൈദ്യുതിവേലിയില്‍ തട്ടി യുവാവ് മരണപ്പെട്ട സംഭവത്തില്‍ പ്രതികളായ സ്ഥലമുടമയും കെഎസ്ഇബിയും ചേര്‍ന്ന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കേസിലെ പ്രതികളായ കട്ടിപ്പാറ ചമല്‍ സ്വദേശികളായ ബൈജുതോമസ്, കെജെ ജോസ്, വിവി ജോസഫ്, കെഎസ്ഇബി, എന്നിവര്‍ ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ആറുശതമാനം പലിശയും ചിലവും നല്‍കണമെന്നും വിധിയില്‍ പറയുന്നു. താമരശേരി കട്ടിപ്പാറ സ്വദേശി ശ്രീനേഷാണ് മരണപ്പെട്ടിരുന്നത്. 28 വയസായിരുന്നു. കൃഷിയിടത്തില്‍ കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കാനായിരുന്നു വൈദ്യുതി വേലി നിര്‍മിച്ചിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments