Webdunia - Bharat's app for daily news and videos

Install App

കോണ്‍ഗ്രസ് ഇനി സെമി കേഡര്‍ പാര്‍ട്ടി; എന്തും വിളിച്ചുകൂവുന്ന രീതി അവസാനിപ്പിക്കണമെന്ന് സുധാകരന്‍

Webdunia
വ്യാഴം, 24 ജൂണ്‍ 2021 (10:18 IST)
സംസ്ഥാനത്തെ കോണ്‍ഗ്രസിനെ അര്‍ധ കേഡര്‍ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് തുടക്കമിട്ടിരിക്കുന്നത്. അതിന്റെ പ്രാരംഭ നടപടിയാണ് ജംബോ സമിതികള്‍ വേണ്ട എന്ന കെപിസിസി നേതൃത്വത്തിന്റെ നിലപാട്. എ,ഐ ഗ്രൂപ്പുകളെ യോജിച്ചു കൊണ്ടുപോകാനാണ് സുധാകരന്റെ തീരുമാനം. കേഡര്‍ സംവിധാനത്തിലേക്ക് എത്തിയാല്‍ പാര്‍ട്ടിയില്‍ കൂടുതല്‍ അച്ചടക്കമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്തും വിളിച്ചുകൂവുന്ന രീതിക്ക് മാറ്റം വേണമെന്ന് സുധാകരന്‍ പറഞ്ഞു. സിപിഎമ്മിലും സിപിഐയിലും ഉള്ളത് പോലെ കേഡര്‍ സംവിധാനം ഉണ്ടെങ്കിലേ കോണ്‍ഗ്രസിന് കേരളത്തില്‍ തിരിച്ചുവരവ് സാധ്യമാകൂ എന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍. പാര്‍ട്ടിയുടെ ആശയാടിത്തറ ബലപ്പെടുത്തുന്നതിന് പാര്‍ട്ടി സ്‌കൂള്‍ നടപ്പാക്കും. ഇതുവഴി പാര്‍ട്ടിയംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയാമെന്നാണ് ലക്ഷ്യം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments