Webdunia - Bharat's app for daily news and videos

Install App

പിണറായിയെ വിളിച്ചപ്പോള്‍ കിട്ടിയത് ഉമ്മന്‍‌ചാണ്ടിയെ, പക്ഷേ കാര്യം നടന്നു !

ഗേളി ഇമ്മാനുവല്‍
വ്യാഴം, 2 ഏപ്രില്‍ 2020 (20:03 IST)
കൊറോണവൈറസ് ലോക്‍ഡൌണിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ ഹോസ്‌റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനികള്‍ രക്ഷയ്‌ക്കായി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു. പക്ഷേ, കിട്ടിയത് മുഖ്യമന്ത്രിയെയല്ല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ. എന്തായാലും ഉമ്മന്‍‌ചാണ്ടി ഉടന്‍ തന്നെ കുട്ടികള്‍ക്കായി ആശ്വാസനടപടികള്‍ സ്വീകരിച്ചു. 
 
വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ ഉടനെത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറ്‌ വിദ്യാര്‍ത്ഥിനികള്‍ക്കാണ് മുന്‍ മുഖ്യമന്ത്രിയുടെ കരുതല്‍ ആശ്വാസമായത്.
 
മുഖ്യമന്ത്രിയുടെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് വിളിച്ച നമ്പരിലാണ് കുട്ടികള്‍ക്ക് ഉമ്മന്‍‌ചാണ്ടിയെ ലഭിച്ചത്. അദ്ദേഹം കാര്യങ്ങള്‍ അന്വേഷിക്കുകയും പെട്ടെന്നു തന്നെ സഹായം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

അടുത്ത ലേഖനം
Show comments