Webdunia - Bharat's app for daily news and videos

Install App

Loksabha Elections 2024: ശശി തരൂരിനുള്ളത് 56.06 കോടിയുടെ സ്വത്തുക്കൾ, 19 ബാങ്ക് അക്കൗണ്ടുകൾ, 2 കാർ

അഭിറാം മനോഹർ
വ്യാഴം, 4 ഏപ്രില്‍ 2024 (12:07 IST)
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് ആകെ 56.06 കോടി മൂല്യമുള്ള സ്വത്തുവകകള്‍. നാമനിര്‍ദേശ പത്രികയിലാണ് തരൂര്‍ തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപം ശശി തരൂരിനുണ്ട്. 32 ലക്ഷം വിലയുള്ള 535 ഗ്രാം സ്വര്‍ണം, 22.68 ലക്ഷം രൂപ വിലയുള്ള 2 കാറുകള്‍ എന്നിവയും തരൂരിനുണ്ട്.
 
6.75 കോടി രൂപയുടെ ഭൂസ്വത്തുക്കളാണ് തരൂരിനുള്ളത്. പാലക്കാട് ചിറ്റൂര്‍ ഇലവഞ്ചേരി വില്ലേജില്‍ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമിയും തിരുവനന്തപുരം ശാസ്തമംഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാര്‍ഷികേതര ഭൂമിയും തിരുവനന്തപുരം എംപിക്കുണ്ട്. വഴുതക്കാട്ട് 52.38 ലക്ഷം രൂപ വരുന്ന ഫ്‌ളാറ്റുമുണ്ട്. കട ബാധ്യതകള്‍ ഒന്നും തന്നെയില്ല. കൈവശമായി 36,000 രൂപയും ഉള്ളതായാണ് നാമനിര്‍ദേശപത്രികയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

ഇന്തോനേഷ്യയയെ മറികടക്കും; ഇന്ത്യ ലോകത്തിലെ ഏറ്റവും മുസ്ലീം ജനസംഖ്യയുള്ള രാജ്യമാകും

Los angeles Riots: കുടിയേറ്റക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, ലോസ് ആഞ്ചലസിലെ റെയ്ഡിനിടെ സംഘർഷം സുരക്ഷാസേനയ്ക്ക് പുറമെ മറൈയ്ൻസിനെ കൂടി ഇറക്കാൻ നിർദേശം

ലോക്കല്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ച് പേര്‍ മരിച്ചു

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

അടുത്ത ലേഖനം
Show comments