Webdunia - Bharat's app for daily news and videos

Install App

Loksabha Elections 2024: ശശി തരൂരിനുള്ളത് 56.06 കോടിയുടെ സ്വത്തുക്കൾ, 19 ബാങ്ക് അക്കൗണ്ടുകൾ, 2 കാർ

അഭിറാം മനോഹർ
വ്യാഴം, 4 ഏപ്രില്‍ 2024 (12:07 IST)
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് ആകെ 56.06 കോടി മൂല്യമുള്ള സ്വത്തുവകകള്‍. നാമനിര്‍ദേശ പത്രികയിലാണ് തരൂര്‍ തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപം ശശി തരൂരിനുണ്ട്. 32 ലക്ഷം വിലയുള്ള 535 ഗ്രാം സ്വര്‍ണം, 22.68 ലക്ഷം രൂപ വിലയുള്ള 2 കാറുകള്‍ എന്നിവയും തരൂരിനുണ്ട്.
 
6.75 കോടി രൂപയുടെ ഭൂസ്വത്തുക്കളാണ് തരൂരിനുള്ളത്. പാലക്കാട് ചിറ്റൂര്‍ ഇലവഞ്ചേരി വില്ലേജില്‍ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമിയും തിരുവനന്തപുരം ശാസ്തമംഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാര്‍ഷികേതര ഭൂമിയും തിരുവനന്തപുരം എംപിക്കുണ്ട്. വഴുതക്കാട്ട് 52.38 ലക്ഷം രൂപ വരുന്ന ഫ്‌ളാറ്റുമുണ്ട്. കട ബാധ്യതകള്‍ ഒന്നും തന്നെയില്ല. കൈവശമായി 36,000 രൂപയും ഉള്ളതായാണ് നാമനിര്‍ദേശപത്രികയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

അടുത്ത ലേഖനം
Show comments