Webdunia - Bharat's app for daily news and videos

Install App

ആത്മഹത്യ ചെയ്യുമെന്ന് യുവതി; വിവാഹത്തിന് മണിക്കൂറുകൾ ശേഷിക്കെ വധു അയൽവാസിക്കൊപ്പം കടന്നു

Webdunia
വെള്ളി, 12 ജൂലൈ 2019 (14:55 IST)
വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വധു അയൽവാസിയായ കാമുകനൊപ്പം പോയി. കാട്ടാക്കട കട്ടയ്‌ക്കാട് സ്വദേശിനിയായ യുവതിയാണ് രാത്രി കാമുകനൊപ്പം പോയത്.

വാഴിച്ചൽ സ്വദേശിയുമായിട്ടായിരുന്നു യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. തലേദിവസം രാത്രി പെണ്‍കുട്ടി അയച്ച സന്ദേശമാണ് ഒളിച്ചോട്ടത്തിലേക്ക് നയിച്ചത്.

രാത്രിയില്‍ തന്നെ കൂട്ടിക്കൊകൊണ്ടുപോയില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് യുവതി കാമുകനെ അറിയിച്ചു. തുടര്‍ന്ന് രഹസ്യമായി കാമുകന്‍ എത്തി യുവതിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

യുവതി കാമുകനൊപ്പം പോയതാണെന്ന് വ്യക്തമായതോടെ വധുവിനെ കാണാനില്ലന്ന വിവരം രാവിലെ 8 മണിയോടെ വരന്റെ വീട്ടുകാരെയം അറിയിച്ചു. പിന്നാലെ വരന്റെ ബന്ധുക്കളിൽ ചിലർ പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു.

ഇതിനിടെ വധുവിന്റെ രക്ഷിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കാട്ടാക്കട പൊലീസിനെ സമീപിച്ചു. സ്റ്റേഷനിൽ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ഇരുകൂട്ടരും സംസാരിച്ച് പിരിയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments