Webdunia - Bharat's app for daily news and videos

Install App

തോരാത്ത ആശങ്ക: ബംഗാൾ ഉൾക്കടലിൽ ഒന്നിനുപിന്നാലെ ഒന്നായി ന്യൂനമർദ്ദം, കനത്ത മഴ തുടരും

Webdunia
ഞായര്‍, 9 ഓഗസ്റ്റ് 2020 (10:37 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയും വെള്ളപ്പൊക്കവും പ്രതിസന്ധി തീർക്കുമ്പോൾ ആശങ്ക വർധിപ്പിച്ച് വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു, ബംഗാൾ ഉൾക്കടലിൽ ആന്ധ്ര-ഒഡീഷ തീരങ്ങൾക്ക് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴ ലഭിയ്ക്കും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 
സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ഇനിയും ശക്തമായ മഴ തുടർന്നാൽ ഡാമുകൾ തുറക്കേണ്ട സ്ഥിതി ഉണ്ടാവും. ഇത് വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതിനോടകം തന്നെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ലയങ്ങൾക്ക് മുകളിൽ മണ്ണിടിഞ്ഞു വീണ് അപകടമുണ്ടായ രാജമലയിൽ തിരച്ചിൽ തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments