Webdunia - Bharat's app for daily news and videos

Install App

മാണിയെ മുന്നണിയിൽ ഉറപ്പിച്ച് നിർത്താൻ കുഞ്ഞാലിക്കുട്ടി മുന്നിട്ടിറങ്ങണം; അനുനയങ്ങളുമായി കെ മുരളീധരൻ

മാണിയെ മെരുക്കാന്‍ കുഞ്ഞാലിക്കുട്ടി: അനുനയശ്രമങ്ങള്‍ പരസ്യമായി ആവശ്യപ്പെട്ട് കെ മുരളീധരന്‍

Webdunia
ശനി, 30 ജൂലൈ 2016 (08:03 IST)
കെഎം മാണിയെ മുന്നണിയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ കുഞ്ഞാലികുട്ടി മുന്നിട്ടറങ്ങണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കെ മുരളീധരന്‍ എം എൽ എ രംഗത്തെത്തി. ഇക്കാര്യത്തിൽ എന്ത്  സഹായവും നൽകാൻ കുഞ്ഞാലിക്കുട്ടി തയ്യാറാണെന്നും മുരളീധരൻ പറഞ്ഞു. ലീഗും കോൺഗ്രസും തമ്മിൽ ഒരിക്കലും വിട്ടു പോകില്ലെന്ന് പറഞ്ഞ ശേഷമായിരുന്നു മാണിയെ മുന്നണിയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ പികെ കുഞ്ഞാലികുട്ടി മുന്നിട്ടിറങ്ങണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടത്. 
 
മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങിനിടെയാണ് മുരളീധരന്‍ ആവശ്യപ്പെട്ടത്.  കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അനുനയന ശ്രമവുമായി കെഎം മാണിയെ കാണാനിരിക്കെയാണ് കുഞ്ഞാലികുട്ടി മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുരളീധരന്‍ രംഗത്ത് എത്തിയെന്നതും ശ്രദ്ധേയമാണ്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments