മുല്ലപ്പെരിയാർ തുറന്നു, ഇടുക്കിയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു; പുറത്തേക്കൊഴുക്കി വിടുന്നത് 10 ലക്ഷം ലിറ്റർ വെള്ളം

മുല്ലപ്പെരിയാർ തുറന്നു, ആശങ്കയോടെ പെരിയാർ തീരത്തുള്ളവർ

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (08:45 IST)
കനത്ത മഴതുടരുന്ന പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ച് ജലനിരപ്പിന്റെ അളവ് 141.42 അടിയായി ഉയർന്ന സാഹചര്യത്തിൽ ഇന്നു പുലർച്ചെ 2.35ന് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് തുറന്നിരുന്നു. ഇതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു.
 
രാവിലെ ഏഴിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.56 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടതിനാൽ ചെറുതോണിയിൽനിന്ന് പുറത്തേക്കു ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കൻഡിൽ പത്തു ലക്ഷം ലീറ്റർ (1000 ക്യുമെക്സ്) ആണ് പുറത്തേക്കു വിടുന്നത്.
 
ഇടുക്കി അണക്കെട്ടിൽ രാവിലെ എട്ടിന്റെ റീഡിങ് അനുസരിച്ച് ജലനിരപ്പ് 2398.66 അടിയായി ഉയർന്നു. പത്തുലക്ഷം ലീറ്റർ (1000 ക്യുമെക്സ്) വെള്ളമാണു പുറത്തുവിടുന്നത്. രാവിലെ എട്ടിന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.2 അടിയായി ഉയർന്നിട്ടുണ്ട്. പരമാവധി ജലനിരപ്പ് 142 അടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫേസ് ക്രീം മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തകർത്ത് മകൾ

ഫെയ്‌സ് ക്രീം മാറ്റിവെച്ചു; എറണാകുളത്ത് കമ്പി പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ അറസ്റ്റില്‍

"മുകളിൽ നിന്ന് നോക്കിയാൽ ഒരു ഭൂമി മാത്രം; മനുഷ്യൻ മതിലുകൾ കെട്ടി മത്സരിക്കുന്നത് എന്തിന്?"- സുനിത വില്യംസ്

ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷൻ, 5 മിനിറ്റ് ഇടവേളയിൽ ട്രെയിൻ, പരമാവധി 200 കിലോമീറ്റർ വേഗത, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് അംഗീകാരം

പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് മേയറെ ഒഴിവാക്കി; ഒഴിവാക്കിയത് സുരക്ഷാ കാരണമെന്ന് വിവി രാജേഷ്

അടുത്ത ലേഖനം
Show comments