ചെന്താമരയെ പേടി; മൊഴി നല്‍കാന്‍ വിസമ്മതിച്ച് നാല് സാക്ഷികള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 14 ഫെബ്രുവരി 2025 (11:32 IST)
ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നല്‍കാതെ പിന്മാറി നാല് സാക്ഷികള്‍. കൊലപാതകത്തിന് പിന്നാലെ ചെന്താമര കൊടുവാളുമായി നില്‍ക്കുന്നത് കണ്ട വീട്ടമ്മ താന്‍ ഒന്നും കണ്ടില്ലെന്ന് പറയുന്നു. ചിന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരന്‍ അറിയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങി. കൊലപാതക ദിവസം ചെന്താമര വീട്ടിലുണ്ടായിരുന്നുവെന്ന് പറഞ്ഞ രണ്ടുപേരും കൂറുമാറി.
 
അതേസമയം ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കൊലപാതകത്തിനുശേഷം പ്രതി ആയുധവുമായി നില്‍ക്കുന്നത് താന്‍ കണ്ടെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് പുഷ്പ നില്‍ക്കുന്നത്. തന്റെ കുടുംബം തകരാന്‍ കാരണം പുഷ്പ ആണെന്നും അവരെ വക വരുത്താന്‍ സാധിക്കാത്തതില്‍ നിരാശ ഉണ്ടെന്നും ചെന്താമര മൊഴി നല്‍കിയിരുന്നു.
 
2019ല്‍ അയല്‍വാസിയായ സജിതയെ കൊന്നു ജയിലില്‍ പോയതായിരുന്നു ചെന്താമര. ചെന്താമര ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് സജിതയുടെ ഭര്‍ത്താവിനെയും കൊലപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്, നിർത്താതെ പോയി മണിയൻപിള്ള രാജു; ദൃശ്യങ്ങൾ പുറത്ത്

"വേദന സഹിക്കാന്‍ പഠിക്കൂ... എന്റെ ഭാര്യയെ കണ്ടില്ലേ"; ആര്‍ത്തവാവധി നിഷേധിച്ചതിന് ജോലി രാജിവെച്ച് യുവതി

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെടാന്‍ സാധിക്കില്ല: സുപ്രീം കോടതി

രണ്ടാം ദിനവും സ്വർണവില താഴേക്ക്; പവന് 1520 രൂപ കുറഞ്ഞു

ഇന്ത്യ -അമേരിക്ക വ്യാപാരക്കരാര്‍: പൂര്‍ണ്ണമായും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തില്ലെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments