Webdunia - Bharat's app for daily news and videos

Install App

ജീവനോടെ കുഴിച്ചിട്ട ബാലികയെ നാട്ടുകാർ രക്ഷപ്പെടുത്തി

എ കെ ജെ അയ്യര്‍
ബുധന്‍, 13 ജൂലൈ 2022 (17:08 IST)
പട്ന : അമ്മയും അമ്മൂമ്മയും ചേർന്ന് ജീവനോടെ കുഴിച്ചിട്ട മൂന്നു വയസുള്ള ബാലികയെ നാട്ടുകാർ രക്ഷപ്പെടുത്തി. ബിഹാറിലെ സരനിലാണ് സംഭവം. സാരനിലെ കോപ്പ പോലീസ് സ്റ്റേഷൻ അപരിധിയിലുള്ള മർഹ നദീതീരത്തെ ശ്മാശാനത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കുട്ടിയുടെ നിലവിളി കേട്ടതിനെ തുടർന്ന് ഇവിടെ വിറകു ശേഖരിക്കാനെത്തിയ സ്ത്രീകൾ സംഭവം കാണുകയും വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്ന് പ്രദേശ വാസികൾ ഓടിക്കൂടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു വേണ്ട ചികിത്സ നൽകി.

ലാലി എന്നാണു തന്റെ പേരെന്നും രാജു ശർമ്മ, രേഖ എന്നിവരാണ് തന്റെ മാതാപിതാക്കളെന്നും കുട്ടി പറഞ്ഞു. എന്നാൽ ഏത് ഗ്രാമത്തിലെത്താണ്‌ കുട്ടി എന്നറിയില്ലെന്നാണ് പോലീസ് പറയുന്നത്. അമ്മയും അമ്മൂമ്മയും ശ്മാശാനത്തിനടുത്ത് കൊണ്ടുവന്നപ്പോൾ താൻ കഴിഞ്ഞെന്നും അപ്പോൾ വർ വായിൽ കളിമണ്ണ് തിരുകി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു എന്നുമാണ് കുട്ടി പറഞ്ഞത്. പോലീസ് മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

അടുത്ത ലേഖനം
Show comments