Webdunia - Bharat's app for daily news and videos

Install App

നിപ്പയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം; മോഹനൻ വൈദ്യർക്കെതിരെ കേസെടുത്തു

Webdunia
ബുധന്‍, 23 മെയ് 2018 (19:51 IST)
കൊച്ചി: നിപ്പാ വൈറസിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തി എന്ന പരാതിയിൽ പ്രകൃതി ചികിത്സകൻ എന്ന് അറിയപ്പെടുന്ന മോഹനൻ വൈദ്യർക്കെതിരെ പൊലീസ് കേസെടുത്തു. കേരള പ്രൈവറ്റ് ആയൂർവേദിക്ക് പ്രാക്ടീഷനേഴ്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.  
 
മോഹൻ വൈദ്യർ നിപ്പാ വൈറസ് ഉണ്ട് എന്നത് വ്യാജ പ്രചരണമാണ് എന്നതരത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വീഡിയോയിൽ കുറ്റ്യാടി സ്വദേശി എന്ന് പരിജയപ്പെടുത്തുന്നയാൾ നൽകുന്ന വവ്വാൽ കടിച്ചു എന്ന് പറയുന്ന മാങ്ങ വൈദ്യർ ഭക്ഷിക്കുന്നുണ്ട്. തുടർന്ന് പഴങ്ങൾ കഴിച്ച ശേഷം ഞാൻ മരിച്ചോ, നാളെ മരിക്കുമോ എന്നെല്ലാം ഇയാൾ ചോദിക്കുന്നുണ്ട്. 
 
തന്റെ രോഗികൾക്ക് വേണ്ടിയാണ് താൻ ഇത് ചെയ്യുന്നത് എന്നും ഏത് പനി മാറാനും കാശായം കുടിച്ചാൽ മതിയെന്നും വീഡിയോയിൽ മോഹനൻ വൈദ്യർ പറയുന്നുണ്ട്. ഇത് ആളുകളിൽ തെറ്റിദ്ധാരണ പരത്തും എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൈവറ്റ് ആയൂർവേദിക് പ്രാക്ടീഷനേഴ്സ് പൊലീസിൽ പരാതി നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mankoottathil: 'പുറത്തുവന്ന സംഭാഷണം ഇപ്പോഴുള്ളതല്ല': രാഹുലിന് ട്രാൻസ്‌ജെൻഡർ അവന്തികയുടെ മറുപടി

അവന്തികയുടെ ആരോപണത്തിനു 'പഴയ മെസേജ്' കൊണ്ട് മറുപടി; ഗുരുതര ആരോപണങ്ങളെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതെ രാഹുല്‍

സർക്കാർ ഓഫീസിലെ ശുചിമുറിയിൽ ഒളിക്യാമറ; ഡ്രൈവർ അറസ്റ്റിൽ

Rahul Mankoottathil: സത്യമല്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നുവല്ലോ?: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉമ തോമസ്

Rahul Mankoottathil: ഇനി രക്ഷയില്ല, രാജി തന്നെ ശരണം; രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി, ഹൈക്കമാൻഡും കൈയ്യൊഴിഞ്ഞു

അടുത്ത ലേഖനം
Show comments