Webdunia - Bharat's app for daily news and videos

Install App

അറ്റ് റിസ്‌‌ക് രാജ്യങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്ക് കൊവിഡ് പോസിറ്റീവ്, സംസ്ഥാനത്ത് ഒമിക്രോൺ ജാഗ്രത

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (15:37 IST)
സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം അറ്റ് റിസ്‌ക് എന്ന് വിലയിരുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്ക് സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്, നാലു പേർ ഫലം കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
 
ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നും വന്നവർ പോസിറ്റീവ് ആയാൽ ജീനോം സീക്വൻസിങ് നട‌ത്തണമെന്നാണ് ചട്ടം. ഇതനുസരിച്ച് മൂന്ന് പേരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ഡിഎംഒ‌മാർക്ക് വാർത്താ വിലക്ക് ഏർപ്പെടുത്തിയെന്നത് തെറ്റായ വാർത്തയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
 
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പലപ്പോഴും തെറ്റായ വാർത്തകൾ വരുന്നുണ്ട്. വകുപ്പിന്റെ വാർത്തകൾക്ക് ഏകീകൃത രൂപം കിട്ടാൻ ലക്ഷ്യമിട്ടാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഇതിൽ പുനഃപരിശോധനയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments