Webdunia - Bharat's app for daily news and videos

Install App

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരികെവരാൻ പാസുകൾ, ഞായറാഴ്ച വൈകിട്ട് 5 മുതൽ അപേക്ഷിയ്ക്കാം

Webdunia
ഞായര്‍, 3 മെയ് 2020 (11:55 IST)
തിരുവനന്തപുരം:ലോക്ക്ഡൗണിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലേയ്ക്ക് തിരികെയെത്താൻ പാസുകൾ അനുവദിയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് ഇന്ന് വൈകിട്ട് 5 മണി മുതൽ covid19jagratha.kerala.nic.in എന്ന വെബ്സൈറ്റ് വഴി നോർക്ക രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പാസുകൾക്ക് അപേക്ഷിയ്ക്കാം.
 
അതത് ജില്ലാ കളക്ടറുടെ പേരിലാണ് അപേക്ഷ നൽകേണ്ടത്. ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ ആവശ്യമുള്ളവര്‍, ഇന്റർവ്യു, തീർത്ഥാടനം, ടുറിസം, കായികം, എന്നിവയ്ക്കായി മറ്റു സംസ്ഥാനണളിൽ പോയവർ, വിദ്യാർത്ഥികൾ,, സാമൂഹിക കൂട്ടായ്‌മകൾക്കായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ, എന്നിവർക്ക് മുൻഗണന ലഭിയ്ക്കും. കേരളത്തിൽനിന്നും, കേരളത്തിലേയ്കുമുള്ള അന്തർ സംസ്ഥാന യാത്രകൾ ഏകോപിപ്പിയ്ക്കാൻ സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികളെ നാട്ടിലെത്തിച്ചു

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയിലെത്തി; ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്ത്

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ

അടുത്ത ലേഖനം
Show comments