Webdunia - Bharat's app for daily news and videos

Install App

രണ്ടുയാത്രക്കാരുടെ കയ്യിൽ ഹോം ക്വറന്റൈൻ മുദ്ര, കെഎസ്ആർടി‌സി ബസ് പൊലീസ് തടഞ്ഞു

Webdunia
ശനി, 21 മാര്‍ച്ച് 2020 (13:33 IST)
ചാലക്കുടി: നെടുമ്പാശേരി എയർപോർട്ടിൽനിന്നും യാത്രക്കാരുമായി പോയ കെഎസ്ആർടിസി വോൾവോ ബസ് ചാലക്കുടിയിൽവച്ച് പൊലീസ് തടഞ്ഞു. കയ്യിൽ ഹോം ക്വറന്റൈൻ മുദ്ര പതിപ്പിച്ച രണ്ട് യാത്രക്കാർ ബസിൽ ഉണ്ട് എന്ന് വ്യക്തമായതൊടെയാണ് പൊലീസ് ബസ് തടഞ്ഞത്. ഷാർജയിൽ ഹോം ക്വറന്റൈന് നിർദേശിച്ചവരാണ് ഇവരെന്നാണ് വിവരം.
 
ഇന്നലെയാണ് ഇരുവരും ഷാർജയിൽനിന്നും ബംഗളുരുവിലെത്തിയത്. ഇന്ന് നെടുമ്പശേരിയിലെത്തിയ ഇവർ അങ്കമാലി വരെ ടാക്സിയിൽ വരികയും അങ്കമാലിയിൽനിന്നും കെഎസ്ആർടി‌സി ബസിൽ കയറി. യാത്രക്കാരുടെ കയ്യിൽ ഹോം ക്വറന്റൈൻ എന്ന മുദ്ര ശ്രദ്ധയിൽപ്പെട്ടതോടെ കണ്ടക്ടർ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു.
 
ഒരാൾ തൃപ്രയാർ സ്വദേശിയും, മറ്റൊരാൾ മണ്ണൂത്തി സ്വദേശിയുമാണ്. ഇരുവരെയും പിഡബ്യുഡി റസ്റ്റ്‌ഹൗസിലേക്ക് മാറ്റി. 40 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഒവരെ പരിശോധനകൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ബസ് അണു വിമുതമാക്കിയ ശേഷമേ വിട്ടുനൽകൂ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

അടുത്ത ലേഖനം
Show comments