Webdunia - Bharat's app for daily news and videos

Install App

ജോസ് കെ മാണിയുടെ പക്വതയില്ലായ്മ തോല്‍വിക്ക് കാരണം, പരാജയം സ്വയം ഏറ്റുവാങ്ങിയതാണെന്ന് ജോസഫ്; കേരള കോണ്‍ഗ്രസില്‍ ചേരിപ്പോര്

മാണി സ്വീകരിച്ച കീഴ് വഴക്കങ്ങള്‍ ജോസ് ലംഘിച്ചുവെന്നും തന്നെ കൂവിയതിനെക്കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ലെന്നും ജോസഫ് കുറ്റപ്പെടുത്തി.

തുമ്പി എബ്രഹാം
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (16:40 IST)
ജോസ് കെ മാണിയുടെ പക്വതയില്ലായ്മയാണ് പാലായിലെ തോല്‍വിക്ക് കാരണമായെന്ന് പിജെ ജോസഫ്. തോല്‍വിയുടെ കാരണം യുഡിഎഫ് പഠിക്കണം. രണ്ട് കൂട്ടരും പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന പ്രസ്താവന ശരിയല്ല. പ്രശ്നമുണ്ടാക്കിയതാരെന്ന് യുഡിഎഫ് മനസിലാക്കണമെന്നും ജോസഫ് പറഞ്ഞു.
 
മാണി സ്വീകരിച്ച കീഴ് വഴക്കങ്ങള്‍ ജോസ് ലംഘിച്ചുവെന്നും തന്നെ കൂവിയതിനെക്കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ലെന്നും ജോസഫ് കുറ്റപ്പെടുത്തി. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ടോം ജോസ് പുലിക്കുന്നേല്‍ പരാജയപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജോസഫിന്റെ പ്രതികരണം.
 
രണ്ടില ചിഹ്നമില്ലാത്തതും തോല്‍വിക്ക് കാരണമായി. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഒരു വിഭാഗം. തെറ്റുകളുണ്ടായെങ്കില്‍ തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും ജോസഫ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments