Webdunia - Bharat's app for daily news and videos

Install App

പെട്രോളിന് 25 രൂപ കുറച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനമാണ് ഇടതുപക്ഷ നയം: സിപിഎമ്മിന് ഇന്ധനവില വര്‍ധിക്കുന്നതിലാണ് താല്‍പര്യമെന്ന് എന്‍കെ പ്രേമചന്ദ്രന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 30 ഡിസം‌ബര്‍ 2021 (09:37 IST)
പെട്രോളിന് 25 രൂപ കുറച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനമാണ് ഇടതുപക്ഷ നയമെന്നും കേരളത്തില്‍ സിപിഎമ്മിന് ഇന്ധനവില വര്‍ധിക്കുന്നതിലാണ് താല്‍പര്യമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ഇന്ധനവിലയിലൂടെ ലഭിക്കുന്ന അധികവരുമാനത്തിലാണ് ഈ സര്‍ക്കാരിന് നോട്ടം. ജനങ്ങളുടെ കഷ്ടപ്പാടും പട്ടിണിയൊന്നും സര്‍ക്കാരിന് പ്രശ്‌നമല്ല. കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവിലയില്‍ കൊണ്ടുവന്ന വിലക്കുറവിന് ആനുപാതികമായ മാറ്റം കേരളം നടപ്പിലാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് പോലുമില്ലാത്ത സമയത്താണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെടുത്തതെന്നത് മാതൃകാപരമാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. 
 
ഇവിടെ ജനങ്ങള്‍ക്കുണ്ടാകുന്ന അധികഭാരം സര്‍ക്കാരിന് ഒരു പ്രശ്‌നവുമല്ല, ജാര്‍ഖണ്ഡിനെ കേരളസര്‍ക്കാര്‍ കണ്ടുപഠിക്കണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments