സംസ്ഥാനത്ത് കനത്ത മഴ തുടരും: തീരപ്രദേശങ്ങളിലും മലയോര മേഖലയിലും ജാഗ്രതാ നിർദേശം

Webdunia
ഞായര്‍, 15 ജൂലൈ 2018 (16:27 IST)
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ വരെ കാറ്റു വീശിയേക്കാം. മണിക്കൂരിൽ 70 കിലോമീറ്റർ വേഗതയിലേക്ക് വരെ ഇത് ഉയർന്നേക്കാം. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്.  
 
കേരള  ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മദ്യഭാഗത്തും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. എറണാകുളത്തെ ചല്ലാനത്ത്  കടൽ ക്ഷോപത്തെ തുടർന്ന് 50ഓളം വീടുകളിൽ വെള്ളം കയറി
 
ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ തീരുമാനമായി. കരമാന്‍ തോട്ടിലൂടെ പനമരം പുഴയിലേക്കാണ് വെള്ളം തുറന്നുവിടുക. തൊടിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കനമെന്ന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

5000 പേരെ പ്രണയിക്കുന്നുവെന്ന് തലയില്‍ ആള്‍താമസമുള്ള ഒരാള്‍ പറയുമോ, അങ്ങനെയല്ലാത്തവര്‍ ഷണ്ഡന്മാരാണോ; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി; ഡോക്ടര്‍മാരുടെ അടിയന്തര ഷിഫ്റ്റുകള്‍ പുനഃക്രമീകരിച്ചു

യുദ്ധം തുടർന്നാൽ ഒരു ലിറ്റർ എണ്ണ പോലും ഹോർമുസ് വഴി പോകില്ല, കടുപ്പിച്ച് ഇറാൻ

സ്പാർക് ഡിഎ സന്ദേശം: സർക്കാരിനു ഗുഡ് സർട്ടിഫിക്കറ്റ്, പ്രതിപക്ഷത്തിനു വൻ തിരിച്ചടി

'എല്ലാം കോംപ്രമൈസ്'; ഗണേഷിനെതിരെ പരാതി നൽകാനില്ലെന്ന് ഭാര്യ ബിന്ദു, മന്ത്രി ക്ഷമാപണം നടത്തി

അടുത്ത ലേഖനം
Show comments