മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന എല്ലാ യുവതികൾക്കും സുരക്ഷ നൽകും: ഡി ജി പി

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (12:17 IST)
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് സമയത്ത് ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാ യുവതികൾക്കും പൊലീസ് മതിയായ സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെ‌ഹ്‌റ. ഇതിനായി കൂടുതൽ പൊലീസ് സംഘത്തെ ശബരിമലയിൽ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ഏത് വിധേനയും സുപ്രീം കോടതിക വിധി നടപ്പിലാക്കാൻ സേന ബാധ്യസ്ഥരാണ്. ശബരിമലയിൽ അക്രമം നടത്തിയവെക്കെതിരെ നടപടി സ്വീകരിച്ച് വരികയാ‍ണ്. മണ്ഡലകാലത്ത് പ്രതിഷേധിക്കുന്നവർക്കെതിരെയും ഈ നടപടി ഉണ്ടാകുമെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു.   
 
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ അക്രമം നടത്തിയവർക്കെതിരെ പൊലീസ് നടപടികൾ തുടരുകയാണ് ഇതുവരെ 2000ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 1500 പേരെ ജാമ്യത്തിൽ വിട്ടു. അക്രമത്തിൽ വാഹനം തകർത്തവ ഇപ്പോൾ റിമാൻഡിലാണ് 13 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമേ പ്രതികൾക്ക് ജമ്യം അനുവദിക്കു എന്ന് റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവ ചർച്ചയ്ക്കിടെ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ച് സൈനികാഭ്യാസവുമായി ഇറാൻ, വിപണിയിൽ ആശങ്ക

അസം നിയമസഭാ തിരഞ്ഞെടുപ്പ്: ബിഹു ഉത്സവം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കണമെന്ന് പാര്‍ട്ടികള്‍

ബാറുകള്‍ ഇനി രാത്രി 12 വരെ; ടൂറിസം മേഖലകളില്‍ പുലര്‍ച്ചെ 3 വരെയാക്കാന്‍ ആലോചന

കേരള നിയമസഭയില്‍ ബിജെപിയുടേത് വലിയ ലക്ഷ്യം; സീറ്റ് ലഭിച്ച നേതാക്കള്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം

അയ്യപ്പന്‍ വഞ്ചകരെ വെറുതെ വിടില്ല, ഉള്‍പ്പെട്ട എല്ലാവരും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ജയറാം

അടുത്ത ലേഖനം
Show comments