ശബരിമല തീർഥാടനത്തിനു ദിവസേന കാൽ ലക്ഷം പേർക്ക് അനുമതി

എ കെ ജെ അയ്യര്‍
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (19:53 IST)
തിരുവനന്തപുരം: ഇത്തവണ നവംബർ പതിനാറിന് തുടക്കമിടുന്ന ശബരിമല തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ കാൽ ലക്ഷം പേരെ അനുവദിക്കാൻ സംസ്ഥാന ദേവസ്വം വകുപ്പ് തീരുമാനിച്ചു. ഇതിനൊപ്പം ഭക്തർക്ക് പമ്പാ സ്നാനത്തിനു അനുമതി നൽകും. കൂടാതെ തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങൾ നിലയ്ക്കൽ വരെ പോകാനും അനുമതി നൽകും.

സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചതാണിക്കാര്യം. ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ സംവിധാനം തുടരും. അതെ സമയം ബുക്കിംഗ് കൂട്ടും. മുൻ വർഷത്തെ രീതിയിൽ തന്നെ നെയ്യഭിഷേകം തുടരാനും തീരുമാനമായി.

കോവിഡ് പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനം സംബന്ധിച്ച മുന്നൊരുക്കം, പമ്പ എരുമേലി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രി സൗകര്യം, ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള സൗകര്യം എന്നിവ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പും റവന്യൂ വകുപ്പ് സംയുക്തമായി ഒരു കർമ്മ പദ്ധതി തയ്യാറാക്കിയതാണ് മന്ത്രി കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments