Webdunia - Bharat's app for daily news and videos

Install App

സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് യുപിഎ നിയമപ്രകാരം; എന്‍ഐഎ നടത്തുന്നത് സമഗ്ര അന്വേഷണം

ശ്രീനു എസ്
വെള്ളി, 10 ജൂലൈ 2020 (17:16 IST)
സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് യുപിഎ നിയമപ്രകാരം. കേരളത്തില്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ വലിയ കൈകള്‍ ഉണ്ടെന്ന കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണമാകും എന്‍ഐഎ നടത്തുക. അന്വേഷിക്കുന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോ സംശയിക്കുന്നതോ ആയ ആരെയും ചോദ്യം ചെയ്യാന്‍ എന്‍ഐഎയ്ക്ക് കഴിയും കൂടാതെ വിദേശത്ത് അന്വേഷണം നടത്താനും 2019ഭേദഗതിയനുസരിച്ച് എന്‍ഐഎയ്ക്ക് അധധികാരമുണ്ട്.
 
കള്ളക്കടത്തിനുപിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നാകും പ്രധാനമായും അന്വേഷിക്കുന്നത്. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കേസ് എന്‍ഐഎക്കു വിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments