അനുവദിച്ചതിനേക്കാൾ മൂന്നിരട്ടി സമയമെടുത്താണ് പ്രതിപക്ഷ നേതാവ് സംസരിച്ചത് മുഖ്യമന്ത്രിക്ക് കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും: സ്പീക്കർ

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2020 (10:34 IST)
തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിൽ മറുപടി പറയൻ ,മുഖ്യമന്ത്രി പിണറായി വിജയന് കൂടുതൽ അസമയം അനുവദിച്ചു എന്ന ആരോപണത്തിൽ മറുപടിയുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ. അനുവദിച്ചതിനേക്കാൾ മൂന്നിരട്ടി സമയമെടുത്താണ് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചത് എന്നും അക്കാര്യങ്ങളിൽ മറുപടി പറയാനുള്ള സമയമാണ് മുഖ്യമന്ത്രിയ്ക്ക് നകിയത് എന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.    
 
അനുവദിച്ചതിനെക്കാള്‍ ഒന്നര മണിക്കൂറോളം ചര്‍ച്ച നീണ്ടു. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന് അനുവദിച്ചതിനെക്കാള്‍ മൂന്നിരട്ടി സമയമെടുത്താണ് പ്രസംഗിച്ചത്. സര്‍ക്കാരിനെതിരെ അവിശ്വാസം വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും. സര്‍ക്കാര്‍ നേട്ടങ്ങളും നിലപാടുകളും വ്യക്തമാക്കുമ്പോൾ അതിനെ തടയാനാകില്ല. നിയമസഭയില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സംസാരിക്കാന്‍ അവസരം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ മറുപടി അഞ്ചേമുക്കാല്‍ മണിക്കൂറോളമായിരുന്നുവെന്നും സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

റഷ്യൻ എണ്ണകമ്പനികൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ഫലം കണ്ടോ?, ഇറക്കുമതി കുറച്ച് ഇന്ത്യ- ചൈനീസ് കമ്പനികൾ

ട്രംപ് താരിഫിനെ വിമർശിച്ച് കനേഡിയൻ ടിവി പരസ്യം, കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചയും നിർത്തിവെച്ച് അമേരിക്ക

ദീപാവലിക്ക് നിരോധിത കാര്‍ബൈഡ് തോക്കുകള്‍ ഉപയോഗിച്ചു; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, 122 പേര്‍ ചികിത്സയില്‍

ആറ് വേട്ടനായകള്‍, ഒന്‍പത് ഷൂട്ടര്‍മാര്‍; പാലക്കാട് 87 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

അടുത്ത ലേഖനം
Show comments