Webdunia - Bharat's app for daily news and videos

Install App

പരാതി പൊലീസിനു കൈമാറില്ല, യുവതിക്ക് വേണമെങ്കിൽ പൊലീസിനെ സമീപിക്കാം; പി കെ ബഷീറിനെതിരായ പരാതിയിൽ നടപടി ഉടനുണ്ടാകുമെന്ന് എസ് ആർ പി

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (07:58 IST)
പി കെ ശശിക്കെതിരായ പരാതി കേന്ദ്ര സംസ്ഥാന ഘടകങ്ങൾ പൂഴ്ത്തിവച്ചിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. പരാതി ലഭിച്ച ഉടൻ തന്നെ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ആരെയും സംസക്ഷിക്കില്ലെന്നും നടപടി ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറാഞ്ഞു.
 
പി ബി ചേർന്ന മൂന്നാം തീയതിക്ക് മുൻപ് തന്നെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരുന്നു. വൃന്ദാ കരാട്ടിന് പരാതി രണ്ടാഴ്ച മുൻപ് തന്നെ ലഭിച്ചിരുന്നു എന്നത് ശരിയല്ല. കത്ത് ഈയടുത്താണ് ലഭിച്ചത്. ആയിടക്ക് തന്നെ സീതാറാം യെച്ചൂരിക്കും പരാതി ലഭിച്ചു. പരാതി പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിരുന്നു
 
എന്നാൽ അതിനോടകം തന്നെ സംസ്ഥന ഘടകം അന്വേഷണം ആ‍രംഭിച്ചിരുന്നു. പി കെ ശ്രീമതിയെയും എ കെ ബാലനെയും ഇതിനായി ചുമതലപ്പെടുത്തിയതായി സംസ്ഥാന ഘടകം അറിയിച്ചു.
പാർട്ടി പരാതി പൊലീസിനു കൈമാറില്ല. യുവതിക്ക് വേണമെങ്കിൽ പൊലീസിനെ സമീപിക്കാം. പെൺകുട്ടിയുടെ വിശദാംശങ്ങൾ പൊതു സമൂഹത്തോട് വെളിപ്പെടുത്താൻ പാർട്ടി തയ്യാറല്ലെന്നും എസ് ആർ പി വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments