പരാതി പൊലീസിനു കൈമാറില്ല, യുവതിക്ക് വേണമെങ്കിൽ പൊലീസിനെ സമീപിക്കാം; പി കെ ബഷീറിനെതിരായ പരാതിയിൽ നടപടി ഉടനുണ്ടാകുമെന്ന് എസ് ആർ പി

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (07:58 IST)
പി കെ ശശിക്കെതിരായ പരാതി കേന്ദ്ര സംസ്ഥാന ഘടകങ്ങൾ പൂഴ്ത്തിവച്ചിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. പരാതി ലഭിച്ച ഉടൻ തന്നെ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ആരെയും സംസക്ഷിക്കില്ലെന്നും നടപടി ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറാഞ്ഞു.
 
പി ബി ചേർന്ന മൂന്നാം തീയതിക്ക് മുൻപ് തന്നെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരുന്നു. വൃന്ദാ കരാട്ടിന് പരാതി രണ്ടാഴ്ച മുൻപ് തന്നെ ലഭിച്ചിരുന്നു എന്നത് ശരിയല്ല. കത്ത് ഈയടുത്താണ് ലഭിച്ചത്. ആയിടക്ക് തന്നെ സീതാറാം യെച്ചൂരിക്കും പരാതി ലഭിച്ചു. പരാതി പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിരുന്നു
 
എന്നാൽ അതിനോടകം തന്നെ സംസ്ഥന ഘടകം അന്വേഷണം ആ‍രംഭിച്ചിരുന്നു. പി കെ ശ്രീമതിയെയും എ കെ ബാലനെയും ഇതിനായി ചുമതലപ്പെടുത്തിയതായി സംസ്ഥാന ഘടകം അറിയിച്ചു.
പാർട്ടി പരാതി പൊലീസിനു കൈമാറില്ല. യുവതിക്ക് വേണമെങ്കിൽ പൊലീസിനെ സമീപിക്കാം. പെൺകുട്ടിയുടെ വിശദാംശങ്ങൾ പൊതു സമൂഹത്തോട് വെളിപ്പെടുത്താൻ പാർട്ടി തയ്യാറല്ലെന്നും എസ് ആർ പി വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments