Webdunia - Bharat's app for daily news and videos

Install App

നീറ്റ് പുനഃപരീക്ഷ എഴുതാനെത്തിയത് 813 പേര്‍മാത്രം; 750 പേരും പരീക്ഷ എഴുതാനെത്തിയില്ല

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 ജൂണ്‍ 2024 (10:49 IST)
നീറ്റ് പുനഃപരീക്ഷ എഴുതാനെത്തിയത് 813 പേര്‍മാത്രം. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വീണ്ടും പരീക്ഷ നടത്തിയത്. ഗ്രേസ്മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്കാണ് പരീക്ഷ നടത്തിയത്. എന്നാല്‍ ഇതില്‍ 750 പേരും പരീക്ഷ എഴുതാനെത്തിയില്ല. കഴിഞ്ഞ ദിവസമാണ് പരീക്ഷ നടത്തിയത്. ഏഴു സെന്ററുകളിലായി മൂന്നര മണിക്കൂറായിരുന്നു പരീക്ഷ നടത്തിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തിയത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 63 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തിട്ടുണ്ട്. 
 
ഡീ ബാര്‍ ചെയ്യപ്പെട്ടവരില്‍ 30 പേരും ഗോധ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണ്. ബീഹാറിലെ പട്‌നയില്‍ നിന്ന് മാത്രം 17 പേരെ ഡീബാര്‍ ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments