Webdunia - Bharat's app for daily news and videos

Install App

നീറ്റ് പുനഃപരീക്ഷ എഴുതാനെത്തിയത് 813 പേര്‍മാത്രം; 750 പേരും പരീക്ഷ എഴുതാനെത്തിയില്ല

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 ജൂണ്‍ 2024 (10:49 IST)
നീറ്റ് പുനഃപരീക്ഷ എഴുതാനെത്തിയത് 813 പേര്‍മാത്രം. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വീണ്ടും പരീക്ഷ നടത്തിയത്. ഗ്രേസ്മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്കാണ് പരീക്ഷ നടത്തിയത്. എന്നാല്‍ ഇതില്‍ 750 പേരും പരീക്ഷ എഴുതാനെത്തിയില്ല. കഴിഞ്ഞ ദിവസമാണ് പരീക്ഷ നടത്തിയത്. ഏഴു സെന്ററുകളിലായി മൂന്നര മണിക്കൂറായിരുന്നു പരീക്ഷ നടത്തിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തിയത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 63 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തിട്ടുണ്ട്. 
 
ഡീ ബാര്‍ ചെയ്യപ്പെട്ടവരില്‍ 30 പേരും ഗോധ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണ്. ബീഹാറിലെ പട്‌നയില്‍ നിന്ന് മാത്രം 17 പേരെ ഡീബാര്‍ ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

അടുത്ത ലേഖനം
Show comments