Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

തിരുവനന്തപുരത്തും എറണാകുളത്തും എത്തിച്ച് വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റഡിയില്‍ വിട്ടത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 3 ജൂണ്‍ 2025 (15:09 IST)
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കോടതി കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കും. ഇയാളെ ജൂണ്‍ അഞ്ചുവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരത്തും എറണാകുളത്തും എത്തിച്ച് വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റഡിയില്‍ വിട്ടത്.
 
കഴിഞ്ഞമാസം അവസാനമാണ് സുകാന്ത് പോലീസില്‍ കീഴടങ്ങിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയത്. പിന്നാലെ പ്രതിയെ 14 ദിവസം റിമാന്റ് ചെയ്തു. മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിലെ കാരണക്കാരന്‍ സുകാന്താണെന്നാരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിനായിരുന്നു പോലീസ് ആദ്യം കേസെടുത്തത്. പിന്നീടാണ് അന്വേഷണം സുകാന്തിലെത്തിയത്. ഇതോടെ സുകാന്തും കുടുംബവും ഒളിവില്‍ പോയി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു, ഞാന്‍ എന്റെ മകനു വേണ്ടി ജീവിച്ചു: ഹൈക്കോടതി വിധിയില്‍ തകര്‍ന്ന് പ്രഭാവതി അമ്മ

സുപ്രീം കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി; ഫരീദാബാദ് സ്ത്രീക്ക് 1.25 ലക്ഷം രൂപ പിഴ

ജിഎസ്ടി ഘടന പരിഷ്‌കരണം: സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

സർവീസ് സഹകരണ ബാങ്കുകളിൽ ജോലി, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

പാക് ഭീകരവാദികൾ നേപ്പാൾ വഴി നുഴഞ്ഞുകയറി?, ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം

അടുത്ത ലേഖനം
Show comments