Webdunia - Bharat's app for daily news and videos

Install App

റെയിൽവെ സ്റ്റേഷനിൽ കവർച്ച: കാൽ ലക്ഷം രൂപ നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍
ബുധന്‍, 26 ഏപ്രില്‍ 2023 (18:25 IST)
കൊല്ലം: എഴുകോൺ റയിൽവേ സ്റ്റേഷനിൽ നടന്ന കവർച്ചയിൽ കാൽ ലക്ഷം രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന കവർച്ചയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 25311 രൂപ, എ.ടി.എം. കാർഡ് എന്നിവയാണ് നഷ്ടപ്പെട്ടത്. ടിക്കറ്റ് വിറ്റഴിച്ച തുകയായിരുന്നു ഇത്. റയിൽവേ ഫണ്ട് കൈകാര്യം ചെയ്യാൻ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള എ.ടി.എം കാർഡാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ ആറു മണിക്ക് ജീവനക്കാരി ജോലിക്കെത്തിയപ്പോൾ ഓഫീസ് വാതിൽ തുറന്നു കിടക്കുന്നതു കണ്ട് നടത്തിയ പരിശോധനയിലാണ് കവർച്ച കണ്ടെത്തിയത്. ഓഫീസ് വാതിൽ പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ലോക്കറിന്റെ താക്കോൽ ഓഫീസ് മേശയിലായിരുന്നു സൂക്ഷിച്ചിരുന്നത്.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പാലരുവി എക്സ്പ്രസിന് ഏഴുകോണിൽ സോപ്പ് ഇല്ലാതായതോടെ രാത്രി ജോലിക്ക് ആള് വേണ്ടാതായി. ഇതും കവർച്ചയ്ക്ക് സഹായമായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments