ടിക്കറ്റ് നിരക്കു വര്‍ധിപ്പിച്ചതുകൊണ്ടു മാത്രം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ല: കെഎസ്ആര്‍ടിസി

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതുകൊണ്ടു മാത്രം സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ പറ്റില്ല: കെഎസ്ആര്‍ടിസി

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (07:58 IST)
ടിക്കറ്റ് നിരക്കു വര്‍ധിപ്പിച്ചതുകൊണ്ടു മാത്രം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് കെഎസ്ആര്‍ടിസി. നിലവില്‍ സര്‍വീസ് നടത്തിപ്പിലൂടെ 16 കോടി രൂപയുടെ നഷ്ടമാണ് ഒരോമാസവും ഉണ്ടാകുന്നത്. ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കാന്‍ ചേര്‍ന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ സിറ്റിങ്ങിലാണ് കെഎസ്ആര്‍ടിസി.യുടെ പ്രതിനിധി ഇക്കാര്യം അറിയിച്ചത്.
 
സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യസേവനങ്ങള്‍ കാരണം പ്രതിമാസം 161.17 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. 1,050 രൂപയുടെ സൗജന്യപാസ് ഒരാള്‍ക്ക് ഒരുദിവസം അനുവദിച്ചാല്‍ മാത്രമേ ഇതിനു തുല്യമായ തുക കെഎസ്ആര്‍ടിസിക്ക് ചെലവാകുകയുള്ളൂ എന്നും അവര്‍ പറഞ്ഞു. അതേസമയം നിരക്കു വര്‍ധന ആവശ്യപ്പെട്ടുകൊണ്ടു കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കെഎസ്ആര്‍ടിസിക്കു കഴിഞ്ഞിട്ടില്ല. 
 
അതേസമയം ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് കിലോമീറ്ററിന് 64 പൈസയാണു നിശ്ചയിച്ചിട്ടുള്ളത്. ഇത് 75 പൈസയായി ഉയര്‍ത്തണമെന്നും മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ചുരൂപയാക്കണമെന്നും സ്വകാര്യബസുകാര്‍ ആവശ്യപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും

കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല

Ramesh Chennithala: അൻവർ സാദത്തിനെയും ഐ.സി.ബാലകൃഷ്ണനെയും പരിഗണിക്കണം; വഴങ്ങാതെ ചെന്നിത്തല

ജ്വാല ഗുട്ട ഒരു വര്‍ഷത്തിനുള്ളില്‍ ദാനം ചെയ്തത് 60 ലിറ്റര്‍ മുലപ്പാല്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments