Webdunia - Bharat's app for daily news and videos

Install App

മന്ത്രിയാകാനില്ലെന്ന് കാപ്പന്‍, ആകണമെന്ന് തോമസ് ചാണ്ടി; എന്‍സിപിയില്‍ ചര്‍ച്ചകള്‍ സജീവം

മെര്‍ലിന്‍ സാമുവല്‍
ശനി, 28 സെപ്‌റ്റംബര്‍ 2019 (15:16 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ മാണി സി കാപ്പന്‍റെ മന്ത്രിസ്ഥാനം തള്ളാതെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി.

മാണി സി കാപ്പന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. അടുത്ത മാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പും മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പുമാണ് മുന്നിലുള്ളത്. അതിന് ശേഷമാകും ഒരു തീരുമാനം ഉണ്ടാകുക. തന്റെ മന്ത്രിസ്ഥാനമടക്കമുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

അതേസമയം, മന്ത്രിയാകാൻ താൽപര്യമില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലുള്ളപ്പോള്‍ അത്തരം ചര്‍ച്ചകളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുമില്ല ചിന്തിക്കുന്നുമില്ല. അങ്ങനെയുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ പാലായിലെ കോണ്‍ഗ്രസും അസംതൃപ്‌തരായ കേരളാ കോണ്‍ഗ്രസുകാരും സഹായിച്ചു. ബിജെപിയുടെ വോട്ടുലഭിച്ചു എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളുന്നുവെന്നും കാപ്പം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments