Webdunia - Bharat's app for daily news and videos

Install App

'ഇഡിയ്ക്ക് റിപ്പോർട്ട് എങ്ങനെ ലഭിച്ചു ? കിഫ്ബിയ്ക്കെതിരായ ഇഡി അന്വേഷണം ഭരണസ്തംഭനം സൃഷ്ടിയ്ക്കാനുള്ള ശ്രമം'

Webdunia
ഞായര്‍, 22 നവം‌ബര്‍ 2020 (12:08 IST)
തിരുവനന്തപുരം: കിഫ്ബിയ്ക്കെതിയ സിഎജി റിപ്പോർട്ട് നിഷ്കളങ്കമായ ഒന്നല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിഫ്ബിയ്ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സിഎജി റിപ്പോർട്ട് ഇഡിയ്ക്ക് എങ്ങനെ ലഭിച്ചു എന്നും തോമസ് ഐസക് ചോദിച്ചു. കേരളത്തിൽ ഭരണസ്തംഭവം സൃഷ്ടിയ്ക്കാനുള്ള ബോധപുർവമായ ശ്രമത്തിന്റെ ഭാഗമാണ് ഇഡി അന്വേഷണം എന്ന് തോമസ് ഐസക് പറഞ്ഞു.
 
സിഎജിയുടെ കരട് റിപ്പോർട്ടിൽ കിഫ്ബിയ്ക്കെതിരെ രണ്ടേരണ്ട് പാരാഗ്രാഫ് മാത്രമേ പരാമർശമൊള്ളു. എന്നാൽ അന്തിമ റിപ്പോർട്ടിൽ വന്നത് കരട് റിപ്പോർട്ടിൽ ചർച്ചയാവാത്ത ഭരണഘടനാ സ്ഥാപനങ്ങളുടെ നിയമങ്ങളെ കുറിച്ചാണ്. ഇതാണ് നാലുപേജിൽ വിശദമായി എഴുതിയിരിയ്ക്കുന്നത്. ഒരു സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ സിഎജി തന്നെ ഇറങ്ങുകയും. അതിനായി വാർത്തകൾ ചോർത്തി നൽകുകയുമാണ് എന്നും തോമസ് ഐസക് ആരോപണം ഉന്നയിച്ചു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments