Webdunia - Bharat's app for daily news and videos

Install App

വേട്ടയാടപ്പെട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ആരും പിന്തുണച്ചില്ല; കോണ്‍ഗ്രസ് നേതൃത്വത്തില്‍ അതൃപ്തി പരസ്യമാക്കി പ്രതാപന്‍

തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നു. അപ്പോഴൊന്നും പാര്‍ട്ടിയില്‍ നിന്ന് പിന്തുണയുണ്ടായില്ല

രേണുക വേണു
തിങ്കള്‍, 13 മെയ് 2024 (08:48 IST)
തിരഞ്ഞെടുപ്പ് സമയത്ത് സമൂഹമാധ്യമങ്ങളില്‍ താന്‍ വേട്ടയാടപ്പെട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ആരും പിന്തുണച്ചില്ലെന്ന് ടി.എന്‍.പ്രതാപന്‍. തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ആദ്യം മത്സരിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തൃശൂരില്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ഥിയായി എത്തുകയായിരുന്നു. 
 
തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നു. അപ്പോഴൊന്നും പാര്‍ട്ടിയില്‍ നിന്ന് പിന്തുണയുണ്ടായില്ല. ഇത് മാനസികമായി വേദനിപ്പിച്ചെന്നും പ്രതാപന്‍ പറഞ്ഞു. 
 
തന്റെ കുടുംബത്തെയും വംശത്തെയുമടക്കം സംഘപരിവാര്‍ വേട്ടയാടി. എന്നാല്‍ ആരും പ്രതികരിച്ചില്ല. നേതാവിനെ സംരക്ഷിക്കണമെന്ന പൊതു വികാരം പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ നേതാവും അവരുടെ അണികളെ മാത്രം ഉപയോഗിക്കുന്ന പതിവാണ് പാര്‍ട്ടിയിലുള്ളതെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

രതീഷ് എണീക്കു, അനക്കമില്ലാതെ ചാറ്റ് ജിപിടി, ലോകമെങ്ങും സേവനങ്ങൾ തടസപ്പെട്ടു

ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്‍; ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി

ക്രിസ്തമസ് - നവവത്സര ബമ്പറിന് റെക്കോഡ് വില്പന

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: എല്ലാ സർക്കാർ ഓഫീസുകളിലും ഇൻ്റേണൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് വീണാ ജോർജ്

തിരുവനന്തപുരത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന 30കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments