Webdunia - Bharat's app for daily news and videos

Install App

വേട്ടയാടപ്പെട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ആരും പിന്തുണച്ചില്ല; കോണ്‍ഗ്രസ് നേതൃത്വത്തില്‍ അതൃപ്തി പരസ്യമാക്കി പ്രതാപന്‍

തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നു. അപ്പോഴൊന്നും പാര്‍ട്ടിയില്‍ നിന്ന് പിന്തുണയുണ്ടായില്ല

രേണുക വേണു
തിങ്കള്‍, 13 മെയ് 2024 (08:48 IST)
തിരഞ്ഞെടുപ്പ് സമയത്ത് സമൂഹമാധ്യമങ്ങളില്‍ താന്‍ വേട്ടയാടപ്പെട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ആരും പിന്തുണച്ചില്ലെന്ന് ടി.എന്‍.പ്രതാപന്‍. തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ആദ്യം മത്സരിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തൃശൂരില്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ഥിയായി എത്തുകയായിരുന്നു. 
 
തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നു. അപ്പോഴൊന്നും പാര്‍ട്ടിയില്‍ നിന്ന് പിന്തുണയുണ്ടായില്ല. ഇത് മാനസികമായി വേദനിപ്പിച്ചെന്നും പ്രതാപന്‍ പറഞ്ഞു. 
 
തന്റെ കുടുംബത്തെയും വംശത്തെയുമടക്കം സംഘപരിവാര്‍ വേട്ടയാടി. എന്നാല്‍ ആരും പ്രതികരിച്ചില്ല. നേതാവിനെ സംരക്ഷിക്കണമെന്ന പൊതു വികാരം പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ നേതാവും അവരുടെ അണികളെ മാത്രം ഉപയോഗിക്കുന്ന പതിവാണ് പാര്‍ട്ടിയിലുള്ളതെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments