Webdunia - Bharat's app for daily news and videos

Install App

ട്രെയിനുകളുടെ വൈകിയോട്ടം; ഉന്നതതല യോഗം ഇന്ന്

ട്രെയിനുകളുടെ വൈകിയോട്ടം; ഉന്നതതല യോഗം ഇന്ന്

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (08:45 IST)
കേരളത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച്‌ എംപിമാര്‍ പങ്കെടുക്കുന്ന നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്തുവെച്ചു നടക്കും. ട്രെയിനുകളുടെ വൈകലുള്‍‌പ്പെടെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് എംപിമാരുടെ യോഗം ചേരുന്നത്. 
 
ട്രാക്ക് അറ്റകുറ്റപ്പണി വേഗത്തിലാക്കി ട്രെയിനുകൾ കൃത്യസമയത്ത് ഓടിക്കണമെന്നതാണു യാത്രക്കാരുടെ പ്രധാന ആവശ്യം. മുന്‍ യോഗങ്ങളില്‍ പറഞ്ഞ പല കാര്യങ്ങളും റെയില്‍വേ ഇതുവരെ ചെയ്തിട്ടില്ല. ട്രെയിനുകള്‍ വൈകാന്‍ പ്രധാന കാരണം അശാസ്ത്രീയ ടൈംടേബിളിങ്ങും ക്രോസിങ്ങുകളുമാണെന്നാണ് വിലയിരുത്തൽ‍.
 
ടെര്‍മിനലുകളുടെ അപര്യാപ്തത, കോച്ചുകളുടെയും ലോക്കോ പൈലറ്റുമാരുടെയും കുറവ് തുടങ്ങിയ കാരണങ്ങളാണ് പുതിയ ട്രെയിനുകള്‍ ലഭിക്കാന്‍ തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. അരമണിക്കൂർ വീതമാണ് എല്ലാ ട്രെയിനുകൾക്കും യാത്രാസമയം കൂട്ടി നൽകിയിരിക്കുന്നത്. എന്നിട്ടും കൃത്യസമയം പാലിക്കാത്തത് റെയിൽവേയുടെ അശ്രദ്ധയാണെന്ന് യാത്രക്കാർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments