Webdunia - Bharat's app for daily news and videos

Install App

കാട്ടില്‍നിന്ന് പിടിച്ചുകൊണ്ടുവന്നു, കള്ളനെന്നുവിളിച്ചു, അടിക്കുകയും ചവിട്ടുകയും ചെയ്തു: മധുവിന്‍റെ മൊഴി

Webdunia
വെള്ളി, 23 ഫെബ്രുവരി 2018 (18:19 IST)
ആദിവാസി യുവാവ് മധുവിന്‍റെ മരണമൊഴി പുറത്ത്. തന്നെ കാട്ടില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചുകൊണ്ടുവരികയായിരുന്നു എന്നും കള്ളനെന്ന് വിളിച്ചെന്നും അടിക്കുകയും ചവിട്ടുകയും ചെയ്തെന്നുമാണ് മൊഴി. 
 
കാട്ടില്‍ നിന്ന് പിടിച്ച് ജീപ്പില്‍ കയറ്റിയപ്പോള്‍ കള്ളനെന്ന് വിളിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് മൊഴി. എഫ് ഐ ആറിലാണ് പൊലീസ് മധുവിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്.
 
തന്നെ കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്നവരുടെ പേരും മധു പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മനു, അബ്‌ദുള്‍ ലത്തീഫ്, ഹുസൈന്‍, മത്തച്ചന്‍, അബ്‌ദുള്‍ റഹ്‌മാന്‍, അബ്‌ദുള്‍ കരീം, എ പി ഉമ്മര്‍ എന്നിവരാണ് തന്നെ പിടിച്ചുകൊണ്ടുവന്നതെന്നാണ് മധു മൊഴി നല്‍കിയിരിക്കുന്നത്.
 
പൊലീസ് മൊഴി രേഖപ്പെടുത്തി അധികം വൈകാതെ മധു മരണത്തിന് കീഴടങ്ങുകയായിരുന്നു. അബ്ദുള്‍ കരീം, ഹുസൈന്‍ എന്നിവരെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments