Webdunia - Bharat's app for daily news and videos

Install App

മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവ്, എല്ലാം ചേര്‍ന്ന് പത്ത് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചാല്‍ മതി; വിസ്മയ കേസ് വിധി പൂര്‍ണ്ണരൂപം ഇങ്ങനെ

Webdunia
ചൊവ്വ, 24 മെയ് 2022 (13:08 IST)
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരെ മൂന്ന് വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവ് ശിക്ഷയാണ് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പരമാവധി ശിക്ഷയായ ജീവപര്യന്തത്തിന് വേണ്ടിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 
 
ഐപിസി 304 വകുപ്പ് പ്രകാരം പത്ത് വര്‍ഷം തടവ് ശിക്ഷ
 
ഐപിസി 306 വകുപ്പ് പ്രകാരം ആറ് വര്‍ഷം തടവ് ശിക്ഷ 
 
ഐപിസി 498 (എ) പ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷ 
 
എന്നിങ്ങനെയാണ് കിരണ്‍ കുമാറിനെതിരെ കോടതി വിധിച്ച ശിക്ഷ. എല്ലാം ചേര്‍ന്ന് പത്ത് വര്‍ഷം ഒറ്റ ശിക്ഷയായി ജയില്‍വാസം അനുഭവിച്ചാല്‍ മതി. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. 
 
ജയില്‍ശിക്ഷ കൂടാതെ 12,05,000 രൂപ പിഴ വിധിച്ചിട്ടുണ്ട്. ഇതില്‍ രണ്ടരലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് കൊടുക്കണമെന്നാണ് കോടതി നിര്‍ദേശം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തന്നെ മഴ..! അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

സോളാര്‍ കേസ്: കോണ്‍ഗ്രസ് നേതാക്കളെ പരോക്ഷമായി കുത്തി മറിയാമ്മ ഉമ്മന്‍, പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ (വീഡിയോ)

തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണം: ഹൈക്കോടതിയെ സമീപിച്ച് നവീന്‍ ബാബു കേസ് പ്രതി പിപി ദിവ്യ

നിമിഷ പ്രിയയുടെ കുടുംബം മാത്രം തലാലിന്റെ ബന്ധുക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ് നല്ലത്: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദമെന്ന് കുറിപ്പ്

അടുത്ത ലേഖനം
Show comments