Webdunia - Bharat's app for daily news and videos

Install App

വോട്ടെടുപ്പിനുശേഷം സ്ഥാനാര്‍ത്ഥിക്ക് അഞ്ചുശതമാനം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വരെ പരിശോധിക്കാം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 17 ജൂലൈ 2024 (16:05 IST)
വോട്ടെടുപ്പിനുശേഷം സ്ഥാനാര്‍ത്ഥിക്ക് അഞ്ചുശതമാനം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വരെ പരിശോധിക്കം. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ക്രമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത്തരമൊരവസരം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്. 
 
വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ തെരഞ്ഞെടുപ്പിലെ 8 സ്ഥാനാര്‍ത്ഥികളും നിയമസഭ തെരഞ്ഞെടുപ്പിലെ മൂന്ന് സ്ഥാനാര്‍ത്ഥികളുമാണ് അപേക്ഷ നല്‍കിയിരുന്നത്. മണ്ഡലത്തിലെ ആകെ വോട്ടിംഗ് കേന്ദ്രങ്ങളുടെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ പരിശോധിക്കരുതെന്നും അതിന്റെ ചിലവ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വഹിക്കണമെന്നും ചട്ടത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments