Webdunia - Bharat's app for daily news and videos

Install App

അഞ്ചര ലക്ഷത്തിന്റെ വെള്ളക്കരം റദ്ദാക്കിയ കോടതി 15000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 4 ഓഗസ്റ്റ് 2024 (14:13 IST)
കണ്ണൂര്‍ : ജല അതോറിറ്റി നല്‍കിയ അഞ്ചര ലക്ഷം രുപയുടെ ബില്‍ റദ്ദാക്കിയ ഉപഭോക്തൃ കോടതി പരാതിക്കാരന് 15000 രൂപാ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. തളിപ്പറമ്പ് സീലാന്റ് ടൂറിസ്റ്റ് ഹോം എംഡി മുഹമ്മദ് ഷെഫീഖ് നല്‍കിയ ഹര്‍ജിയില്‍ കണ്ണര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഈ ഉത്തരവിട്ടത്.
 
രണ്ട് കണ്‍സ്യൂമര്‍ നമ്പരുകളിലായി മുഹമ്മദ് ഷെഫീഖ് കോവിഡ് കാലം ഉള്‍പ്പെടെയുള്ള സമയത്ത് ജലമെടുത്തിരുന്നു ഇതിനായി രണ്ടു കണ്‍സ്യൂമര്‍ നമ്പരുകളിലുമായി 1,89,039, 71,297 രൂപയ്ക്കുള്ള ബില്ലാണ് വാട്ടര്‍ അതോറിറ്റി നല്‍കിയത്. ഈ കുടിശിക തുകയും പലിശയും ഉള്‍പ്പെടെ ആകെ 5,67,850 രൂപയായി ബില്‍ തുക ഉയര്‍ന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

ഇസ്രായേൽ പിന്നോട്ടില്ല, വടക്കൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു, ഹിസ്ബുള്ളക്കെതിരെ പോരാട്ടം തുടരും

അടുത്ത ലേഖനം
Show comments