Webdunia - Bharat's app for daily news and videos

Install App

അഞ്ചര ലക്ഷത്തിന്റെ വെള്ളക്കരം റദ്ദാക്കിയ കോടതി 15000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 4 ഓഗസ്റ്റ് 2024 (14:13 IST)
കണ്ണൂര്‍ : ജല അതോറിറ്റി നല്‍കിയ അഞ്ചര ലക്ഷം രുപയുടെ ബില്‍ റദ്ദാക്കിയ ഉപഭോക്തൃ കോടതി പരാതിക്കാരന് 15000 രൂപാ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. തളിപ്പറമ്പ് സീലാന്റ് ടൂറിസ്റ്റ് ഹോം എംഡി മുഹമ്മദ് ഷെഫീഖ് നല്‍കിയ ഹര്‍ജിയില്‍ കണ്ണര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഈ ഉത്തരവിട്ടത്.
 
രണ്ട് കണ്‍സ്യൂമര്‍ നമ്പരുകളിലായി മുഹമ്മദ് ഷെഫീഖ് കോവിഡ് കാലം ഉള്‍പ്പെടെയുള്ള സമയത്ത് ജലമെടുത്തിരുന്നു ഇതിനായി രണ്ടു കണ്‍സ്യൂമര്‍ നമ്പരുകളിലുമായി 1,89,039, 71,297 രൂപയ്ക്കുള്ള ബില്ലാണ് വാട്ടര്‍ അതോറിറ്റി നല്‍കിയത്. ഈ കുടിശിക തുകയും പലിശയും ഉള്‍പ്പെടെ ആകെ 5,67,850 രൂപയായി ബില്‍ തുക ഉയര്‍ന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments