അഞ്ചര ലക്ഷത്തിന്റെ വെള്ളക്കരം റദ്ദാക്കിയ കോടതി 15000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 4 ഓഗസ്റ്റ് 2024 (14:13 IST)
കണ്ണൂര്‍ : ജല അതോറിറ്റി നല്‍കിയ അഞ്ചര ലക്ഷം രുപയുടെ ബില്‍ റദ്ദാക്കിയ ഉപഭോക്തൃ കോടതി പരാതിക്കാരന് 15000 രൂപാ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. തളിപ്പറമ്പ് സീലാന്റ് ടൂറിസ്റ്റ് ഹോം എംഡി മുഹമ്മദ് ഷെഫീഖ് നല്‍കിയ ഹര്‍ജിയില്‍ കണ്ണര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഈ ഉത്തരവിട്ടത്.
 
രണ്ട് കണ്‍സ്യൂമര്‍ നമ്പരുകളിലായി മുഹമ്മദ് ഷെഫീഖ് കോവിഡ് കാലം ഉള്‍പ്പെടെയുള്ള സമയത്ത് ജലമെടുത്തിരുന്നു ഇതിനായി രണ്ടു കണ്‍സ്യൂമര്‍ നമ്പരുകളിലുമായി 1,89,039, 71,297 രൂപയ്ക്കുള്ള ബില്ലാണ് വാട്ടര്‍ അതോറിറ്റി നല്‍കിയത്. ഈ കുടിശിക തുകയും പലിശയും ഉള്‍പ്പെടെ ആകെ 5,67,850 രൂപയായി ബില്‍ തുക ഉയര്‍ന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

അടുത്ത ലേഖനം
Show comments