Webdunia - Bharat's app for daily news and videos

Install App

ഗർഭിണികളായ 2 പന്നികളെ വെട്ടിക്കൊന്നു, 20 പന്നികളെ മാരകമായി മുറിവേൽപ്പിച്ചു; ഇടുക്കിയിൽ യുവാവിൻറെ ക്രൂരത

ശ്രീലാല്‍ വിജയന്‍
ശനി, 24 ഏപ്രില്‍ 2021 (09:19 IST)
ഗർഭിണികളായ രണ്ട് പന്നികളെ പന്നിഫാമിൽ കയറി യുവാവ് വെട്ടിക്കൊന്നു. 20 പന്നികളെ മാരകമായി മുറിവേൽപ്പിച്ചു. ഇടുക്കി മണിയാറൻകുടിയിലാണ് മദ്യപിച്ചെത്തിയ തകരപ്പിള്ളിൽ ജോബി എന്ന യുവാവ് അയൽവാസിയുടെ പന്നിഫാമിൽ അതിക്രമിച്ചുകയറി ക്രൂരത കാട്ടിയത്.
 
കൊക്കരക്കുളം ആശാരിക്കുടിയിൽ ജോബിയുടെ വീട്ടിലെ പന്നിഫാമിലാണ് യുവാവ് അതിക്രമിച്ചുകയറി പന്നികളെ കൊലപ്പെടുത്തിയത്. പന്നിഫാമിൽ അക്രമം നടത്തിയ യുവാവ് പിന്നീട് അയൽവാസിയുടെ വീടും വാഹനങ്ങളും അടിച്ചുതകർത്തു. 
 
ജോബിയുടെ ഭാര്യ ഷീബ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷീബ ഗർഭിണിയാണ്. ആദ്യം ഷീബയെ അസഭ്യംപറഞ്ഞ യുവാവ് ഷീബ ഭയന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്നാണ് വീടും പന്നിഫാമും ആക്രമിച്ചത്. 33 പണികളാണ് ഫാമിൽ ഉണ്ടായിരുന്നത്. അതിൽ പ്രസവിക്കാറായ രണ്ട് പന്നികളെയാണ് വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം, അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല: ആദിത്യൻ ജയൻ

ഇന്ത്യ പാക്ക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ നിലപാടില്‍ മുന്നറിയിപ്പുമായി ഇന്ത്യ; ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണരുത്

പുതിയ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍; ആന്‍ഡമാനിലെ വ്യോമ മേഖല രണ്ടുദിവസം അടച്ച് ഇന്ത്യ

BJP against Vedan: 'മോദിയെ അധിക്ഷേപിക്കുന്ന വരികള്‍'; റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി

Monsoon to hit Kerala Live Updates: കാലവര്‍ഷം എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments