ഒരൊറ്റ സിപിഎം നേതാവിനെയും ബാക്കി വെയ്ക്കരുത് ; സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി

സോഷ്യല്‍ മീഡിയയില്‍ സംഘപരിവാർ പ്രവര്‍ത്തകരുടെ കൊലവിളി

Webdunia
ഞായര്‍, 30 ജൂലൈ 2017 (15:03 IST)
തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും സിപിഎം ബിജെപി സംഘർഷം നിലനിൽക്കുമ്പോൾ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാർ പ്രവർത്തകരുടെ കൊലവിളി. ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിനെ തുടര്‍ന്നാണ് ചാവേർ ആക്രമണം നടത്താൻ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. 
 
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്നം രാജശേഖരനെയും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാർ പ്രവർത്തകർ കുറ്റപ്പെടുത്തുന്നുണ്ട്. 'കുമ്മനത്തിന്റെ ഗാന്ധി മാർഗം കമ്മയൂണിസ്റ്റ് ചെറ്റകൾക്ക് ലൈസൻസ് ആണ്'. കുമ്മനം രാജിവെച്ച് വത്സൻ തില്ലങ്കേരിയോ കെ സുരേന്ദ്രനോ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകണമെന്നും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാർ പ്രവർത്തകർ വ്യക്തമാക്കുന്നു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments