Webdunia - Bharat's app for daily news and videos

Install App

താങ്കളാണോ മാഡം? കാവ്യയുടെ പ്രതികരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അന്തം‌വിട്ടു!

ദിലീപ് വരരുതെന്ന് പറഞ്ഞിട്ടും കാവ്യ വന്നു!

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (10:33 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യാ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും എത്തി. ഇന്നലെ വൈകിട്ടോടെയായിരുന്നു കൂടിക്കാഴ്ച. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്ക്കൊപ്പമായിരുന്നു ഇരുവരും ദിലീപിനെ കാണാന്‍ എത്തിയത്. കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടു.
 
ജയിലില്‍ ദിലീപിനെ കണ്ട് മടങ്ങിയ കാവ്യ കണ്ട മാധ്യമപ്രവര്‍ത്തകര്‍ ‘താങ്കളാണോ മാഡം’ എന്ന് കാവ്യയോട് ചോദിച്ചു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ പോലും അന്തം‌വിടീച്ചുള്ള പ്രതികരണമായിരുന്നു കാവ്യയുടെ പക്കല്‍ നിന്നും ലഭിച്ചത്. ചോദ്യങ്ങളോട് തൊഴുകയ്യോടെയായിരുന്നു കാവ്യയുടെ പ്രതികരണം. ഒന്നും സംസാരിക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു കാവ്യ. 
 
നടിയെ ആക്രമിച്ച സംഭവത്തിലെ തന്റെ മാഡം കാവ്യയാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇതോടെ കാവ്യയെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണാന്‍ എത്തിയത്. 50 ദിവസത്തിലേറെയായി ദിലീപ് ആലുവാ സബ് ജയിലില്‍ ആണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments