Webdunia - Bharat's app for daily news and videos

Install App

‘ഇത്രയും കൊടിയ വിഷവുമായിട്ടാണല്ലോ കുമ്മനം താങ്കള്‍ കേരള മണ്ണില്‍ ജീവിക്കുന്നത്’; മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയായി ചിത്രീകരിച്ച കുമ്മനത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയായി ചിത്രീകരിച്ച കുമ്മനത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (10:41 IST)
മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയായി ചിത്രീകരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്കിനെതിരെ സോഷ്യല്‍മീഡിയ. 1921ലെ മലബാര്‍ കലാപം ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവമാണെന്ന് ഇന്നലെ കുമ്മനം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്.
 
ചരിത്രം അറിയില്ലെങ്കില്‍ അത് പഠിക്കണമെന്നും ഒന്നുമില്ലെങ്കില്‍ 1921 എന്ന സിനിമയെങ്കിലും കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു പലരും രംഗത്തെത്തിയത്. ഇത്രയേറെ വിഷവുമായിട്ടാണല്ലേ താങ്കള്‍ കേരളത്തില്‍ ജീവിക്കുന്നതെന്നും സ്വാതന്ത്രസമരത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഒരു വിഷയത്തെക്കുറിച്ചും നിങ്ങള്‍ സംസാരിക്കേണ്ടയെന്ന കമന്റുകളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. ചിലപ്പോ സത്യമായിരിക്കും, നിങ്ങള് ഉപ്പ് സത്യാഗ്രഹത്തിലൊക്കെ പങ്കെടുത്ത ആളല്ലേ, നിങ്ങളെ അത്രക്ക് ബുദ്ധിയും ഓര്‍മ്മയും വേറെ ആര്‍ക്കാ ഉള്ളത്. തുടങ്ങിയ പരിഹാസങ്ങളും കുമ്മനത്തിന്റെ പോസ്റ്റിനു കീഴിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments