Webdunia - Bharat's app for daily news and videos

Install App

അയാളില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, ഗുര്‍മീതില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നതിന് കാരണം ഇതോ?

ഗുര്‍മീതില്‍ നിന്ന് ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്; സ്ത്രീകളുടെ പ്രതീക്ഷയും അതായിരുന്നു !

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (12:53 IST)
ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ദൈവത്തെ പോലെ കരുതിയിരുന്ന ഗുര്‍മീതിന് ശരീരം സമര്‍പ്പിക്കാന്‍ ആരാധകരായ സ്ത്രീകള്‍ക്ക് സമ്മതമായിരുന്നു പോലും. എന്നാല്‍ നിര്‍ബന്ധിതമായ കീഴ്‌പ്പെടുത്തലുകള്‍ക്ക് വിധേയരായവര്‍ അത് പുറത്ത് പറയാനും മടിച്ചതായും വിവരമുണ്ട്.
 
അതുമാത്രമല്ല ഗുര്‍മീതില്‍ നിന്ന് ഗര്‍ഭം ധരിക്കാനും സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നതായി ആരോപണം ഉണ്ട്. അതിമാനുഷികമായ ശേഷികള്‍ കുട്ടികള്‍ക്ക് ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരുന്നു പലരും ഗുര്‍മീതിന് കീഴടങ്ങിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ആരും പരസ്യമായി പരാതികള്‍ ഒന്നും  ഉന്നയിച്ചിട്ടില്ല.
 
ദേരയിലെ ഭൂഗര്‍ഭ രഹസ്യ അറയില്‍ വലിയ സ്‌ക്രീന്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നത്രെ. സ്ത്രീകളുമൊത്ത് രതിക്രീഡിയില്‍ ഏര്‍പ്പെടുമ്പോളും അശ്ലീല ചിത്ര പ്രദര്‍ശനം തുടരുമത്രെ.
റാം റഹീം സിങിനെതിരെ പരാതി നല്‍കിയ സ്ത്രീയും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments