Webdunia - Bharat's app for daily news and videos

Install App

സിപിഐഎമ്മുമായി കൈകോർക്കാനൊരുങ്ങി 'ഉലകനായകന്‍' !

സിപിഐഎമ്മുമായി യോജിച്ചുനീങ്ങാനൊരുങ്ങി കമല്‍ഹാസന്‍

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (08:51 IST)
വര്‍ഗീയവിരുദ്ധ പ്രചാരണത്തില്‍ സിപിഐഎമ്മുമായി കൈകോര്‍ക്കാനൊരുങ്ങി നടന്‍ കമല്‍ഹാസന്‍. ഇതിനോടനുബന്ധിച്ച് ഈ മാസം പതിനാറിന് വര്‍ഗീയ ഫാസിസത്തിനെതിരെ കോഴിക്കോട് വച്ച് നടക്കുന്ന ന്യൂനപക്ഷ ദേശീയ കണ്‍വെന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കും.   
 
ഹിന്ദുത്വവര്‍ഗീയതക്കെതിരെ നിലകൊള്ളുമെന്ന് കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തിടെ ചര്‍ച്ചചെയ്യുകയും ചെയ്തു. കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും.
 
തമിഴ്‌നാട്ടില്‍ മതേതരമുന്നണിക്ക് കമല്‍ നേതൃത്വം നല്‍കണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹമാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ.കെ.പദ്മനാഭന്‍ പറഞ്ഞു. അതേസമയം, രജനീകാന്തിന്റെ നീക്കങ്ങള്‍ അറിയാത്തതുകൊണ്ടാണ് കമല്‍ തന്റെ രാഷ്ട്രീയപ്രവേശം വ്യക്തമാക്കാത്തതെന്ന സൂചനയുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments