Webdunia - Bharat's app for daily news and videos

Install App

ബി ജെ പിക്കെതിരെ ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിക്കുന്നു

Webdunia
ശനി, 2 ജൂണ്‍ 2018 (15:56 IST)
ഡൽഹി: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിക്കാനൊരുങ്ങുന്നു. ഇരു പാർട്ടികളും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. 
 
കോൺഗ്രസ് നേതാക്കളായ അജയ് മാക്കാനും ജയറാം രമേഷും ആം ആ‍ദ്മി പർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ സീറ്റൂകളുടെ എണ്ണത്തിൽ ധാരണായായതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആം ആദ്മിക്ക് അഞ്ച് സീറ്റുകളും കോൺഗ്രസിന് രണ്ട് സീറ്റുകളും എന്നതാണ് ആം ആത്മി പാർട്ടി മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധന. എന്നാൽ മൂന്ന് സീറ്റുകളെങ്കിലും വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.  
 
കോൺഗ്രസിനെതിരെ പ്രചരണം നടത്തി അധികാരത്തിൽ വന്ന കെജ്രിവാൾ കഴിഞ്ഞ ദിവസം മുൻ പ്രധാന മന്ത്രി മൻ‌മോഹൻ സിംഗിനെ പുകഴ്ത്തി രംഗത്ത് വന്നത് പുതിയ സംഖ്യ നീക്കത്തിന്റെ ആദ്യ ഘട്ടമായാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

ദേശീയ പാത തകര്‍ന്ന സംഭവം: കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ, ഓഫീസ് അടിച്ചുതകര്‍ത്തു

അടുത്ത ലേഖനം
Show comments