Webdunia - Bharat's app for daily news and videos

Install App

കൃത്യമായ രേഖകൾ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കു, എല്ലായിടത്തും പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് അമിത് ഷാ

Webdunia
ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (20:27 IST)
കൊൽക്കത്ത: രജ്യം മുഴുവൻ പൗരസ്ഥ രജിസ്ഥൻ നടപ്പിലാക്കും എന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൃത്യമായ പൗരത്വ രേഖകൾ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കു എന്നും അമിത് ഷാ വ്യക്തമാക്കി. കൊൽക്കത്തയിലെ ബിജെപി റാലിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
 
ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന മമത ബാനാർജിയുടെ പ്രസ്ഥാവനക്ക് മറുപടിയെന്നോണമായിരുന്നു അമിത് ഷായുടെ വക്കുകൾ. തൃണമൂൽ കോൺഗ്രസ് എത്ര വലിയ എതിർപ്പ് മുന്നോട്ടുവച്ചാലും ഇക്കാര്യത്തിൽ പിന്നോട്ടുപോകില്ല. രാഷ്ട്രീയ പാർട്ടികളുടെ താല്പര്യമല്ല രാജ്യ താൽപര്യമാണ് പ്രധാന ലക്ഷ്യം. 
 
നുഴഞ്ഞുകയറ്റക്കാരെ വോട്ട്ബാങ്കായി കണക്കാക്കുകയാണ് മമത. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ ഇരുന്നപ്പോൾ മമത നുഴഞ്ഞുകയറ്റക്കാരെ എതിർത്തിരുന്നു. എന്നാൽ ഇവർ തൃണമൂലിന് വോട്ട് ചെയ്യാൻ തുടങ്ങിയതോടെ കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ്. അവസാനത്തെ നുഴഞ്ഞുകയറ്റക്കരനെയും രാജ്യത്തുനിന്നും പുറത്താക്കും എന്ന് വാക്കുനൽകുന്നതായും അമിത് ഷാ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിലിനു മുന്നില്‍ റീലുമായി യൂട്യൂബര്‍ മണവാളന്‍

ബോബി ചെമ്മണ്ണൂരിനു വി.ഐ.പി പരിഗണന നൽകിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വ്യാജ ഡിജിറ്റൽ അറസ്റ്റ് വഴി രണ്ടരക്കോടി തട്ടിയ കേസിൽ 19കാരൻ പിടിയിൽ

പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പിടിച്ചു വച്ച് അധ്യാപകന്‍; തീര്‍ത്തു കളയുമെന്ന് വിദ്യാര്‍ത്ഥിയുടെ ഭീഷണി

പുറത്തിറങ്ങിയാൽ കാണിച്ച് തരാം, പള്ളയ്ക്ക് കത്തികയറ്റും: മൊബൈൽ ഫോൺ പിടിച്ചുവെച്ചതിൽ പ്രധാനാധ്യാപകനെതിരെ പ്ലസ് വൺ വിദ്യാർഥിയുടെ കൊലവിളി

അടുത്ത ലേഖനം
Show comments