Webdunia - Bharat's app for daily news and videos

Install App

കർണ്ണാടകയിൽ കോൺഗ്രസ് ജനങ്ങളെ ചതിക്കുകയാണെന്ന് അമിത് ഷാ

Webdunia
തിങ്കള്‍, 21 മെയ് 2018 (19:26 IST)
ജനവിധിക്കെതിരായ  നടപടിയാണ് കർണ്ണാടകത്തിൽ ഉണ്ടായിരിക്കുന്നത് എന്ന് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ജനങ്ങൾ കോൺഗ്രസ് ജെ ഡി എസ് ഭരണത്തെ അംഗീകരിക്കില്ലെന്നും. 2019ൽ വരാനിരിക്കുന്ന ലോൿസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി കൃത്യമായ മേൽകൈ നേടുമെന്നും അമിത് ഷാ വ്യക്തമാക്കി. 
 
കർണ്ണാടകയിൽ ബി ജെ പിക്ക് മന്ത്രി സഭ രൂപീകരിക്കാൻ 7 സീറ്റുകളുടെ കുറവ് മാത്രമാണുണ്ടായിരുന്നത്. ഇതുകൊണ്ട് ജനവിധി ബി ജെ പിക്ക് എതിരാണെന്ന് താൻ കരുതുന്നില്ല. ജനങ്ങൾ അഗ്രഹിച്ചത് ബി ജെ പി ഭരണം തന്നെയാണ്. എന്നാൽ ജെ ഡി എസ്സുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി കോൺഗ്രസ് കർണ്ണാടകത്തിലെ ജനങ്ങളെ ചതിക്കുകയാണ് എന്ന് അതിത് ഷാ ആരോപണം ഉന്നയിച്ചു.   
 
ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്ന കോൺഗ്രസ് മന്ത്രിസഭ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാത്തതുകൊണ്ടാണ് അവരെ ഗവർണ്ണർ ക്ഷണിക്കാതിരുന്നത് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും, നിയന്ത്രണങ്ങളെ കുറിച്ച് അറിയാമോ

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

അടുത്ത ലേഖനം
Show comments