Webdunia - Bharat's app for daily news and videos

Install App

‘പശുവിനെ കറന്ന് ലക്ഷങ്ങൾ സമ്പാദിക്കൂ’; ബിപ്ലബിന് പിന്തുണയുമായി അമുൽ

പശുവിനെ കറന്ന് പാൽ വിറ്റാൽ പത്ത് ലക്ഷം? - അമുലിന്റെ പ്രസ്താവനയിൽ കണ്ണു‌തള്ളി സോഷ്യൽ മീഡിയ

Webdunia
ബുധന്‍, 2 മെയ് 2018 (09:55 IST)
ത്രിപുരയിലെ യുവാക്കളോട് സർക്കാർ ജോലിക്ക് വേണ്ടി കഷ്ടപ്പെടാതെ പശുവിനെ വളർത്തി ലക്ഷങ്ങൾ സമ്പാദിക്കൂ എന്ന് ഉപദേശിച്ച മുഖ്യമന്ത്രി ബിപ്ലവ് ദേബിന് പിന്തുണയുമായി അമുല്‍. ബിപ്ലബിന്റെ നിര്‍ദേശം വളരെ നല്ലതാണെന്നാണ് അമൂല്‍ മാനേജിങ് ഡയറക്ടര്‍ ആര്‍.എസ്.സോധി പറയുന്നത്. 
 
യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കുവേണ്ടി സമയം കളയാതെ പശുവിനെ വാങ്ങി പാല്‍ വിറ്റാല്‍ പത്തു വര്‍ഷം കൊണ്ടു 10 ലക്ഷം രൂപ സമ്പാദിക്കാമെന്ന ബിപ്ലവിന്റെ പ്രസ്താവനയെയാണ് സോധി പിന്തുണച്ചത്. പാല്‍ക്ഷാമം അനുഭവിക്കുന്ന ത്രിപുരയ്ക്ക് വളരെ മികച്ച ഉപദേശമാണ് അദ്ദേഹം നൽകിയതെന്നും അമുൽ അഭിപ്രായപ്പെട്ടു.
 
ത്രിപുരയിലെ യുവാവിന് 10 പശുക്കളുണ്ടെങ്കില്‍ പ്രതിവര്‍ഷം 67 ലക്ഷം രൂപ സമ്പാദിക്കാം’ സോധി വ്യക്തമാക്കി. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments