ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം ഇടിമിന്നലില്‍ തകര്‍ന്നു; നിര്‍മാണത്തിലെ അഴിമതിയെന്നും ആരോപണം

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ഏപ്രില്‍ 2022 (18:28 IST)
ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം ഇടിമിന്നലില്‍ തകര്‍ന്നു. ബഗല്‍പൂര്‍ ജില്ലയിലെ സുല്‍ത്താന്‍ഗഞ്ചിലെ പാലമാണ് തകര്‍ന്നത്. കഴിഞ്ഞദിവസം രാത്രിയിലെ ഇടിമിന്നലിലാണ് പാലം തകര്‍ന്നത്. സംഭവത്തില്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പാലതകര്‍ന്നതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. നിര്‍മാണത്തില്‍ ഉപയോഗിച്ച വസ്തുക്കളുടെ നിലവാരമില്ലായ്മയാണ് പാലം തകരാന്‍ കാരണമായതെന്നാണ് പറയുന്നത്. സംഭവം ബീഹാര്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നും ഇതിലൊരു അന്വേഷണം ഉണ്ടാകുമെന്നും സുല്‍ത്താന്‍ഗഞ്ചിലെ എംഎല്‍എ ലളിത് നാരായണ്‍ മണ്ഡല്‍ പറഞ്ഞു. 
 
നിലവാരം കുറഞ്ഞ രീതിയിലാണ് നിര്‍മാണം നടത്തിയിരിക്കുന്നതെന്ന് കാണാന്‍ സാധിക്കുന്നെന്നും എംഎല്‍എ പറഞ്ഞു. ഖഗരിയ, ബഗല്‍പൂര്‍ എന്നീ ജില്ലകളെ ബന്ധിപ്പിക്കാനാണ് പാലം പണിതത്. നിധീഷ് കുമാര്‍ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികൂടിയാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments