Webdunia - Bharat's app for daily news and videos

Install App

ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം ഇടിമിന്നലില്‍ തകര്‍ന്നു; നിര്‍മാണത്തിലെ അഴിമതിയെന്നും ആരോപണം

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ഏപ്രില്‍ 2022 (18:28 IST)
ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം ഇടിമിന്നലില്‍ തകര്‍ന്നു. ബഗല്‍പൂര്‍ ജില്ലയിലെ സുല്‍ത്താന്‍ഗഞ്ചിലെ പാലമാണ് തകര്‍ന്നത്. കഴിഞ്ഞദിവസം രാത്രിയിലെ ഇടിമിന്നലിലാണ് പാലം തകര്‍ന്നത്. സംഭവത്തില്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പാലതകര്‍ന്നതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. നിര്‍മാണത്തില്‍ ഉപയോഗിച്ച വസ്തുക്കളുടെ നിലവാരമില്ലായ്മയാണ് പാലം തകരാന്‍ കാരണമായതെന്നാണ് പറയുന്നത്. സംഭവം ബീഹാര്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നും ഇതിലൊരു അന്വേഷണം ഉണ്ടാകുമെന്നും സുല്‍ത്താന്‍ഗഞ്ചിലെ എംഎല്‍എ ലളിത് നാരായണ്‍ മണ്ഡല്‍ പറഞ്ഞു. 
 
നിലവാരം കുറഞ്ഞ രീതിയിലാണ് നിര്‍മാണം നടത്തിയിരിക്കുന്നതെന്ന് കാണാന്‍ സാധിക്കുന്നെന്നും എംഎല്‍എ പറഞ്ഞു. ഖഗരിയ, ബഗല്‍പൂര്‍ എന്നീ ജില്ലകളെ ബന്ധിപ്പിക്കാനാണ് പാലം പണിതത്. നിധീഷ് കുമാര്‍ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികൂടിയാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan: വിഎസിന്റെ ഭൗതികദേഹം ഇന്ന് ആലപ്പുഴയിലേക്ക്; സംസ്‌കാരം നാളെ

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

സര്‍ക്കാര്‍ മുന്നറിയിപ്പ്: ഈ ആപ്പുകള്‍ ഉടനടി നീക്കം ചെയ്യുക, അബദ്ധത്തില്‍ പോലും അവ ഡൗണ്‍ലോഡ് ചെയ്യരുത്

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

അടുത്ത ലേഖനം
Show comments