2015ൽ നാഗാലാന്റിൽ ചീറ്റ ഹെലികോപ്‌റ്റർ അപകടം, അന്ന് ബിപിൻ റാവത്ത് ലഫ്‌റ്റണന്റ് ജനറൽ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (15:22 IST)
നീലഗിരിക്ക് സമീപം കൂനൂരില്‍ ഉണ്ടായ അപ്രതീക്ഷിതമായ ദുരന്തത്തിൽ ഞെട്ടിതരിച്ചിരിക്കുകയാണ് രാജ്യം. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ളവരാണ് ഹെലികോപ്‌റ്ററിലുണ്ടായിരുന്നത്. അപകടത്തിൽ നാലുമരണങ്ങൾ സ്ഥിരീകരിച്ചെങ്കിലും സംയുക്ത സൈനിക മേധാവി  ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഗുരുതര പരിക്കുകളോടെ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
 
അതേസമയം ആറ് വർഷങ്ങ‌ൾക്ക് സമാനമായ ഒരു അപകടത്തിൽ നിന്നും ബിപിൻ ‌റാവത്ത് രക്ഷപ്പെട്ടിരുന്നു. നാഗാലാൻഡിലെ ദിമാപൂരിൽ ചീറ്റ ഹെലികോ‌പ്‌റ്റർ തകർന്നതിൽ നിന്നായിരുന്നു അന്ന് റാവത്ത് രക്ഷപ്പെട്ടത്. അന്ന് ലഫ്‌റ്റണന്റ് ജനറലായിരുന്നു ബിപിൻ റാവ‌ത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

അടുത്ത ലേഖനം
Show comments