Webdunia - Bharat's app for daily news and videos

Install App

ജാമിഅ സംഘർഷം; വെടിയേറ്റ രണ്ട് പേർ ആശുപത്രിയിൽ ഉണ്ട്, പൊലീസ് പറയുന്നത് കള്ളമെന്ന് ആശുപത്രി അധികൃതര്‍

നീലിമ ലക്ഷ്മി മോഹൻ
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (11:39 IST)
പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്. ജാമിയ മിലിയ ക്യാമ്പസിൽ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ സാമൂഹിക, സാംസ്കാരിക, സിനിമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ജാമിയയിൽ വെടിയെപ്പ് ഉണ്ടായിട്ടില്ലെന്ന് പൊലീസ് വാദിച്ചിരുന്നു. എന്നാൽ, പൊലീസ് വാദത്തെ തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. 
 
ഇന്നലെ ദില്ലിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത രണ്ടുപേരെ വെടിയേറ്റ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എന്‍.ഡി ടി.വിയോട് പറഞ്ഞു. ഇരുവരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
 
പൊലീസ് വെടിവെപ്പില്‍ ആളുകള്‍ക്ക് പരിക്കേറ്റെന്ന വീഡിയോ ഇന്നലെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ കൂടി രംഗത്തെത്തിയതോടെ പൊലീസ് വാദം പൂര്‍ണ്ണമായും പൊളിഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊഴിൽ തർക്കം തീർപ്പായി;തിരുവനന്തപുരം ജില്ലയിലെ സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ചു, തീരുമാനം തൊഴിൽമന്ത്രിയുടെ ഇടപെടലിൽ

കാഞ്ഞാണി-ഏനമാവ് റൂട്ടില്‍ ഗതാഗത നിയന്ത്രണം

ലൈംഗീകാരോപണങ്ങൾ തിരിച്ചടിയായോ?, സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എംഎൽഎ മുകേഷില്ല!

ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാ സംഘത്തലവന്മാരുടെ കൂടെ പോയി: മുഖ്യമന്ത്രി

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടും

അടുത്ത ലേഖനം
Show comments