Webdunia - Bharat's app for daily news and videos

Install App

അണ്ടർഗ്രൗണ്ട് ഇലക്ട്രിക് കേബിളിൽനിന്നും ഷോക്കേറ്റ് തീ ആളിപ്പടർന്നു യുവതിക്ക് ദാരുണാന്ത്യം !

Webdunia
തിങ്കള്‍, 6 ജനുവരി 2020 (13:34 IST)
അണ്ടർഗ്രൗണ്ട് ഇലക്ട്രിക് കേബിളിൽ നിന്നും ഷോക്കേറ്റത്തിനെ തുടർന്ന് തീ ആളിപ്പടർന്ന് യുവതിക്ക് ദാരുണ അന്ത്യം. ചെന്നൈയിലെ ചുലൈമേട് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. ശരീരമാസകലം പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 
ലിമ ജോസ് എന്ന 38കരിയാണ് പൊള്ളലേറ്റ് മരിച്ചത്. ഇലക്ട്രിക് ജങ്ഷൻ ബോക്സ് കടക്കുന്നതിനിടയിൽ യുവതിക്ക് ഷോക്കേൽക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികാൾ പറയുന്നു. പെട്ടന്നു തന്നെ വലിയ ശബ്ദത്തോടെ ശരിരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഉടൻ പ്രദേശവാസികൾ പുതപ്പ് ഉപയോഗിച്ച് തീ അണച്ചു എങ്കിലും യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.   
 
അണ്ടർഗ്രൗണ്ട് ഇലക്ട്രിക് കേബിളിൽ വൈദ്യുത ചോർച്ച ഉണ്ടാകാൻ സാധ്യതയില്ല എന്നും. വിശയത്തിൽ അന്വേഷണം നടത്തിയ ശേഷമേ കാര്യങ്ങൾ വ്യക്തമാക്കാനാകൂ എന്നുമാണ്.  ഇലക്ട്രിസിറ്റി ബോർഡ് വ്യക്തമാക്കുന്നത് അതിനാൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments