Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗൺ ജനസംഖ്യാ വർധനവിനും കാരണമാകാം? കിറ്റുകളിൽ ഗർഭനിരോധന ഉറ വിതരണം ചെയ്‌ത് യുപി

Webdunia
ശനി, 25 ഏപ്രില്‍ 2020 (16:48 IST)
കൊറോണവ്യാപനത്തിന്റെ സമയത്ത് വീടുകളിലാണ് ആളുകൾ എല്ലാവരും തന്നെ. ലോക്ക്ഡൗൺ രോഗവ്യാപനത്തെ തടയുമെങ്കിലും ലോക്ക്ഡൗൺ കാലയളവ് മറ്റൊരു തരത്തിൽ അത്ര നല്ലതല്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. വീടുകളിലുള്ള ഈ ഇരിപ്പ് ബേബി ബൂം എന്ന പ്രതിഭാസത്തിന് കാരണമാവാമെന്ന് നേരത്തെ തന്നെ വിദഗ്‌ധർ സൂചിപ്പിച്ചിരുന്നു. ഇപ്പോളിതാ ഈ പ്രതിസന്ധി മുന്നിൽ കണ്ട് പ്രവർത്തിച്ചിരിക്കുകയാണ് യുപി സർക്കാർ.
 
ഉത്തർപ്രദേശിലെ ബല്ലിയ ജില്ല ഭരണകൂടമാണ് ജില്ലകളിലെ എല്ലാ ഗ്രാമങ്ങളിലേക്കും ഈ ജനസംഖ്യ വിസ്ഫോടനം തടയാനായി ഗർഭനിരോധന ഉറകൾ ഉൾപ്പടെയുള്ള കിറ്റുകൾ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്.ലവിലെ സാഹചര്യം മാത്രം കണക്കിലെടുത്തല്ല ഗർഭനിരോധന മാർഗങ്ങൾവിതരണം ചെയ്യുന്നതെന്നും സർക്കാരിന്റെ കുടുംബാസൂത്രണ നയങ്ങൾ പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ആശ വർക്കർമാർ ഉൾപ്പടെയുള്ള സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ചാണ് ഇവ വിതരണം ചെയ്യുന്നത്. ഇതുവരെ 30,000 ഗർഭനിരോധ ഉറകളാണ് ഇവിടെ ഇത്തരത്തിൽ വിതരണം ചെയ്‌തിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments